<?xml version="1.0" encoding="utf-8"?>
<document>
<s id="1">15ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.</s>
<s id="2">a. കൃദന്തങ്ങൾ . . . . . . . .</s>
<s id="3">തലചുറ്റ,ിന്റെ. s.</s>
<s id="4">'''മൂന്നാമങ്കം''' ൩൯</s>
<s id="5">3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തുപിടിച്ചു ചീർത്തിരിക്കുന്നു; അവയാൽ അസൂയ, ശണ്ഠ, 5 ദൂഷണം, ദുസ്സംശയം, ദുർബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യർത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവർ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.</s>
<s id="6">കലം. s.</s>
<s id="7">മരീചിക S. mirage. = മൃഗതൃഷ്ണ.</s>
<s id="8">1781 പഞ്ചസാര ഇരുട്ടത്തും മധുരിക്കും-</s>
<s id="9">ജൈവഉല് പന്നങ്ങളുടെ വിപണനവും പലസ്ഥലങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട് തിരുവനന്ത</s>
<s id="10">ഭൂപാതി നൽകുക ഭവാൻ മടി വേണ്ട തെല്ലു- മാപത്തൊഴിച്ചുമരുവീടുക വേണ്ടതത്രേ ഗോപാലനെന്നു കരുതീടരുതീ മുകുന്ദൻ കോപിയ്ക്കിൽ നമ്മളധികം പൊടിഭസ്മമാകും. 35</s>
<s id="11">6 ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.</s>
<s id="12">ഉക്ക- ഞാൻ കോട്ടയ്ക്കുള്ളിൽപോയി ചിലരെ കാണ്മാൻതന്നെയാണു ഭാവം. എന്റെ പേരും മേൽവിലാസവും പറഞ്ഞുതരുവാൻ സന്തേഷമാണ്. അതു കുറിച്ചെടുത്തുകൊള്ളു. എന്റെ പേര് ഉക്കണ്ടനുണ്ണിനായരെന്നും, മേൽവിലാസം നായർകോട്ട-- മതിലകം എന്നുമാണ്.</s>
<s id="13">കാരുപ്പ, ിന്റെ. s.</s>
<s id="14">Underlay, v. a. താങ്ങിടുക, മുട്ടിടുക.</s>
<s id="15">സൈ. അന്റി - അതുവ്വോ? എന്നാൽ ഐല്ലാന്തു എവിടെയാ കണ്ടതു?</s>
<s id="16">34.. ഏവം യസ്തു വിജാനാതി സ്വഗുരോരുപദേശതഃ . സ സാധ്വാസാധുകർമഭ്യാം സദാ ന തപതി പ്രഭുഃ ..</s>
<s id="17">ഉണ്ണിത്താൻ: (ദീർഘഗുഹയ്ക്കകത്തുനിന്നു പുറപ്പെടുന്ന സ്വരത്തിൽ) "ഹതേയോ? എന്നാൽ അവർ എങ്ങോട്ടു പോയി?"</s>
<s id="18">പെങ്ങൾ,ളുടെ. s.</s>
<s id="19">ശി ആറ അതായത</s>
<s id="20">1175. കൊതുപോകുന്നതറിയും, ആനപോകുന്നതറികയില്ല-</s>
<s id="21">അല്ലയോ അനവദ്യാംഗിയായ ഭാരതീ , നീ എന്നോടുകൂടെ പഴയ പോലെ സർവസുഖങ്ങളെയും ഭുജിച്ചുംകൊണ്ട് , എന്റെ മുഖപങ്കജത്തിൽ ത്തന്നെ വസിച്ചുകൊള്ളുക .</s>
<s id="22">8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.</s>
<s id="23">(ഉ-ം. ജയ-ജയ-രക്ഷ-ഭവ-പ്രസീദ-ശൃണു-കുരു-ദേഹി, പാഹി, ത്രാഹി, ബ്രൂഹി.</s>
<s id="24">16-ആം ദിവസം തളിപ്പൻ എന്ന പറയുന്ന ക്ഷുരകൻ വന്ന പുര ശുചിയാക്കും. ശേഷക്കാർ കുളിച്ചു വരുമ്പോൾ അവരുടെ മേൽ ചാണകവെള്ളം തളിക്കും. ഇവൎക്ക മരുമക്കത്തായമാണ. പുലയൎക്കും പറയൎക്കും ഇവരെ തീണ്ടലുണ്ടെന്ന പറയുന്നു. സ്ത്രീകൾ പണിക്ക പോകുകയില്ല.</s>
<s id="25">ദിവാൻജിയുടെ അധരത്തിന്റെ ഒരു ഭാഗം അല്പം വക്രിച്ചു; ഒരു കണ്ണിന്റെ ഇമ തളർന്ന് ഒട്ടൊന്നടഞ്ഞു: "തിരുമനസ്സറിയിപ്പാൻ ഒരു ഖറീത്താ അയച്ചു കല്പന വാങ്ങിയാൽ, ഇവിടെപ്പോലെ ഒരുവിധം അവിടെയും സേവിക്കാം" എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു.</s>
<s id="26">20.. ഏതേഷാം ലക്ഷണം ബ്രഹ്മന്വക്ഷ്യേ ശൃണു സമാസതഃ . മാതൃകാദിയുതം മന്ത്രം ദ്വാദശാബ്ദം തു യോ ജപേത് ..</s>
<s id="27">അങ്ങിനെതന്നെ. [പോയി]</s>
<s id="28">3 ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.</s>
<s id="29">സർവ്വലോകരിൽനിന്നും നാം-സത്യത്തെത്താൻ കൊതിക്കവേ അതന്യർ നമ്മിൽനിന്നും തെ-ല്ലാശിച്ചാൽ കുറ്റമെന്തതിൽ?</s>
<s id="30">39.. ഏവമഷ്ടോത്തരശതം ഭാവനാത്രയനാശനം . ജ്ഞാനവൈരാഗ്യദം പുംസാം വാസനാത്രയനാശനം ..</s>
<s id="31">9 അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.</s>
<s id="32">ഉള്ളം തൃപ്തിപ്പെടുമൊരു കരം സൽഗണച്ചേർച്ച, മുറ്റും വെള്ളക്കാർതൻ പ്രിയത, കുമുദാഭോഗസന്ദായകത്വം കള്ളംവിട്ടപ്പുരിയിലിവയെ പൂണ്ടു നല്ലോരു രാജാ-</s>
<s id="33">ഗാനയന്ത്രങ്ങളിൽ കീറഹാർമ്മോണയം സൂനജാലത്തിലോ പീനാറിപ്പൂ; സ്നാനത്തിനാകാത്ത പൊട്ടച്ചിറകളിൽ നൂനം തളിക്കുള'മോമനെ നീ!</s>
<s id="34">ഞാനത്രെ നിൻ ചങ്ങാതി</s>
<s id="35">11 എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.</s>
<s id="36">ഉക്തംഹി: വ്രതതപൊനിയമോപവാസദാനദമശമസംയമൊപചാരാച്ച.</s>
<s id="37">ജനനമരണം,ത്തിന്റെ. s.</s>
<s id="38">9 ശൈലംപെരുത്തുയരമുണ്ടത്രനാലു പുറവുംകേരചൂതപടവും താലംമാലപനസാശ_ത്ഥസാല</s>
<s id="39">18. പണത്തിനു വില്ക്കപ്പെട്ടതു.</s>
<s id="40">Regulation, s. ക്രമം, ചട്ടം, ചട്ടവട്ടം.</s>
<s id="41">ദീനത്തിലായി ജനകൻ പരിരക്ഷ ചെയ് വാൻ താനാണു വേണ്ടതിനിയെന്നു തനിച്ചുറച്ചു വാണോരു മത്തനയനൂഴി വെടിഞ്ഞ ശേഷം ഞാനെന്തിനിങ്ങനെ ചടഞ്ഞു കിടന്നിടുന്നു! 9</s>
<s id="42">കെ.പി.പീറ്റർ'പ്രാചീനതാരക'പത്രധിപർഎലത്തൂരുത്ത്."</s>
<s id="43">അതിമുദിതനായ് നടന്നീടിനാൻ അ-‘ന്നേരം. || 143 ||</s>
<s id="44">മുഴുവാൾ a complete man (തികഞ്ഞ).</s>
<s id="45">14 അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.</s>
<s id="46">7.. രഘുനാഥ മഹാബാഹോ കേവലം കഥിതം ത്വയാ . അംഗാനാം സുലഭം ചൈവ കഥനീയം ച സൗലഭം ..</s>
<s id="47">ക്ഷയം വരാ കൃപാ ശ്രീതൎക്കെല്ലാം</s>
<s id="48">ദുഷ്ടൻ. ഇഷ്ടം. കഷ്ടം.</s>
<s id="49">നിൎമ്മായം സൽപഥനിരതയായ്ത്തന്നെ വൎത്തിച്ചിടുമ്പോൾ</s>
<s id="50">|- | പാല്ല്യാൽ || പാല്ല്യാസ്തം || പാല്ല്യാസുഃ |- | പാല്ല്യാഃ || പാല്ല്യാസ്തം || പാല്ല്യാസ്ത |- | പാല്ല്യാസം || പാല്ല്യാസ്വ || പാല്ല്യാസ്മ</s>
<s id="51">1012 കുടത്തിൻവായി കെട്ടാം, മനുഷ്യവായി കെട്ടിക്കൂടാ-</s>
<s id="52">പീച്ചാങ്കുഴൽ,ലിന്റെ. s.</s>
<s id="53">26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.</s>
<s id="54">5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഔർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളകൂ അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.</s>
<s id="55">വില്ലടിച്ചാൻപാട്ട</s>
<s id="56">"അകത്തല്ല മാസ്റ്റർ തുടയിൽത്തന്നെ." അമ്മ പറഞ്ഞു.</s>
<s id="57">കാഴ്ച വെക്കുകയും ചെയ്തു. ൧൨ പിന്നെ ഹെരോദാവിൻ അടുക്കെ മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകുകയും ചെയ്തു.</s>
<s id="58">വീതാഘസംഘൈവിബുധൈവിശിഷ്ടൈ വിദ്യാവിശേഷാർച്ചിതപാദാപത്മ!</s>
<s id="59">8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേലക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.</s>
<s id="60">ചുഗണങ്ങൾക്കും തുഗുണങ്ങൾക്കും പ്രെരണപ്രത്യയം പി--എന്ന തതന്നെ വരണം ദ്വിത്വം.</s>
<s id="61">കള്ളക്കൊൽ, ലിന്റെ. s.</s>
<s id="62">നില്ക്കും പരുന്തിനോടോതീ സൂക്ഷ്മധർമ്മാർത്ഥവിത്തമൻ: "എൻപ്രീതിക്കിശുക്ലമുടനെൻ പുരത്തിലണയ്ക്ക നീ 54</s>
<s id="63">27 ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.</s>
<s id="64">ഞൊടികൊണ്ടിതുമട്ടുരച്ചവർക്ക- ക്കുടിലൻ പ്രത്യയപാത്രമായ് ഭവിച്ചു; പൊടിയിട്ടു മയക്കിടുന്ന നാവി-</s>
<s id="65">കള്ളന്മാരേ നാട്ടിലി,ല്ലങ്ങല്ലാ ചെറ്റുമധർമ്മികൾ, പുറം നാട്ടിലുമവ്വണ്ണം, പിറന്നൂ കൃത്യമാം യുഗം. ധർമ്മം ചെയ്യും യജ്ഞശീലർ സത്യവ്രതമിയന്നവർ തമ്മിൽ പ്രജകളിഷ്ടപ്പെട്ടമ്മട്ടേറ്റം വളർന്നതേ. 6</s>
<s id="66">ഗൌളി,യുടെ. s.</s>
<s id="67">22 അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.</s>
<s id="68">ആരും കാൺകിൽ നടുങ്ങിടുന്ന നിലയിൽ പ്പാറാവുകാരും ഹരി- ക്കാരും ഭീഷണവേഷമങ്ങിനെ ധരി- ച്ചോരോ ഭടൌഘങ്ങളും തേരും ദന്തിയുമായ്ത്തിരക്കുപെരുകും രാജാലയേ പോയ് മുദ്രാ പോരുംകാൎയ്യമതിന്നഹോ പരിചയ- ക്കാരും പരുങ്ങീടുമേ. ൨൫</s>
<s id="69">ഊഷര സംവേദന ക്ഷമത</s>
<s id="70">A kind of grass. തെവതാളി.</s>
<s id="71">൩., ൨൧൧ആമതിൽ അടങ്ങാത്ത-ഉ- പ്രകൃതികൾ-</s>
<s id="72">ദൂരദൎശി = ദീൎഘദൎശി far—sighted.</s>
<s id="73">നാലാം അദ്ധ്യായം.</s>
<s id="74">ഹാം- അല്ല, വരൂ ഏനിയും(റാണി വീഴുന്നു)</s>
<s id="75">കണ്ഡൂതി, യുടെ. s.</s>
<s id="76">22–27 || .......... || കഷ്ടമരണാദികളുടെ പ്രവചനവും ശാസനാപ്രബോധനങ്ങളും .|| ൧൦൦ |- |- |- | 17.</s>
<s id="77">മൊട്ടക്കുന്ന, ിന്റെ. s.</s>
<s id="78">രുക്കും കൊട്ടകൈയിൽ ബീഡി, ശുരുട്ടു മുതലായവൈകളോ</s>
<s id="79">7 നിങ്ങൾക്കും അവരിൽ നിന്ന് നിങ്ങൾ ശത്രുത പുലർത്തിയവർക്കുമിടയിൽ അല്ലാഹു സ്നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ് . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.</s>
<s id="80">917 കാക്കയും കുയിലും ഭെദമില്ലയോ-</s>
<s id="81">81) 28) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗ് രോഗം ഓരോ മുസ്ളിമിന്നും രക്തസാക്ഷിത്വമാണ്. (ബുഖാരി.</s>
<s id="82">:'''മു'''ലകളിലണിഞ്ഞൊരു മൌക്തികമാലയെ :മലയെന്നു മലയെന്നു കരുതുന്നു കനംകൊണ്ടു കാമിനി :രാധികാ, കൃഷ്ണാ, രാധികാ വിരഹേ തവ കേശവ , രാധികാ</s>
<s id="83">To wash. |- |- | കുഴി. || s. n.</s>
<s id="84">4 അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.</s>
<s id="85">9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു: 10 ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.</s>
<s id="86">8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഔടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.</s>
<s id="87">Cookroom, s. അടുക്കള, വെപ്പുമുറി.</s>
<s id="88">'''കേന്ദ്ര രാശികൾ''' (കണ്ടകം, ചതുഷ്ടയും എന്നൊക്കെ പറയും)-ലഗ്നം 4,7,10 രാശികൾ.</s>
<s id="89">1. പ്രാകൃതത്തിലും മഹഉണ എന്ന ദിക്കിൽ മഹയുണ (മമ പുനഃ) എന്നതു പോലെയാണുച്ചാരണം. ഉച്ചാരണ സൌകൎയ്യമാണല്ലൊ സന്ധികാൎയ്യബീജം.</s>
<s id="90">459) 15) അബൂഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യൻ തന്റെ ഇണയെ തന്റെ വിരിപ്പിലേക്ക് ക്ഷണിച്ച് അപ്പോൾ അവൾ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോട് കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവൻ കഴിച്ചുകൂട്ടി. എങ്കിൽ പ്രഭാതം വരേക്കും മലക്കുകൾ അവളെ ശപിച്ചുകൊണ്ടേയിരിക്കും. (ബുഖാരി.</s>
<s id="91">1.പോകരുതോ</s>
<s id="92">(1) രാസവളവും ജൈവവളവും ഉപയോഗിക്കുന്നതു മൂലം മണ്ണിന്റെ ഫലഭൂയിഷ് ഠതയിൽ വന്നി ട്ടുള്ള വ്യത്യസം? (2 നിലവിലുള്ള ജൈവപിണ്ഡവും ജൈവവളത്തിന്റെ വിവിധ സ്രാത ുകളുടെ ഉല് പാദനക്ഷമ തയും.</s>
<s id="93">3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.</s>
<s id="94">9 മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേലക്കും? 10 ക്കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.</s>
<s id="95">2. a king. രാജാവ.</s>
<s id="96">28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ? 29 ഒന്നുകൂടെ നോക്കുവിൻ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.</s>
<s id="97">23 അവർ അതിൽ കടന്നു അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്കു അനുസരിക്കയോ നിന്റെ ന്യായപ്രമാണം പോലെ നടക്കയോ ചെയ്തില്ല; ചെയ് വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ടു ഈ അനർത്ഥം ഒക്കെയും നീ അവർക്കും വരുത്തിയിരിക്കുന്നു.</s>
<s id="98">അഞ്ചുമുളമായി വെട്ടിയതോ</s>