# ml/Malayalam.xml.gz
# te/Telugu.xml.gz


(src)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .
(trg)="b.GEN.1.1.1"> ఆదియందు దేవుడు భూమ్యాకాశములను సృజించెను .

(src)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .
(trg)="b.GEN.1.2.1"> భూమి నిరాకారముగాను శూన్యముగాను ఉండెను ; చీకటి అగాధ జలము పైన కమ్మియుండెను ; దేవుని ఆత్మ జలములపైన అల్లాడుచుండెను .

(src)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .
(trg)="b.GEN.1.3.1"> దేవుడు వెలుగు కమ్మని పలుకగా వెలుగు కలిగెను .

(src)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .
(trg)="b.GEN.1.4.1"> వెలుగు మంచిదైనట్టు దేవుడుచూచెను ; దేవుడు వెలుగును చీకటిని వేరుపరచెను .

(src)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .
(trg)="b.GEN.1.5.1"> దేవుడు వెలుగునకు పగలనియు , చీకటికి రాత్రి అనియు పేరు పెట్టెను . అస్తమయమును ఉదయమును కలుగగా ఒక దినమాయెను .

(src)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.6.1"> మరియు దేవుడుజలముల మధ్య నొక విశాలము కలిగి ఆ జలములను ఈ జలములను వేరుపరచును గాకని పలికెను .

(src)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.7.1"> దేవుడు ఆ విశాలము చేసి విశాలము క్రింది జలములను విశాలము మీది జలములను వేరుపరపగా ఆ ప్రకారమాయెను .

(src)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .
(trg)="b.GEN.1.8.1"> దేవుడు ఆ విశాలమునకు ఆకాశమని పేరు పెట్టెను . అస్తమయమును ఉదయమును కలుగగా రెండవ దినమాయెను .

(src)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.9.1"> దేవుడుఆకాశము క్రిందనున్న జలము లొకచోటనే కూర్చబడి ఆరిన నేల కనబడును గాకని పలుకగా ఆ ప్రకారమాయెను .

(src)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.10.1"> దేవుడు ఆరిన నేలకు భూమి అని పేరు పెట్టెను , జలరాశికి ఆయన సముద్రములని పేరు పెట్టెను , అది మంచిదని దేవుడు చూచెను .

(src)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.11.1"> దేవుడుగడ్డిని విత్తనములిచ్చు చెట్లను భూమిమీద తమ తమ జాతి ప్రకారము తమలో విత్తనములుగల ఫలమిచ్చు ఫలవృక్షములను భూమి మొలిపించుగాకని పలుకగా ఆ ప్రకార మాయెను .

(src)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.12.1"> భూమి గడ్డిని తమ తమ జాతి ప్రకారము విత్తనములిచ్చు చెట్లను , తమ తమ జాతి ప్రకారము తమలో విత్తనములుగల ఫలవృక్షములను మొలిపింపగా అది మంచిదని దేవుడు చూచెను

(src)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .
(trg)="b.GEN.1.13.1"> అస్తమయమును ఉదయమును కలుగగా మూడవ దినమాయెను .

(src)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;
(trg)="b.GEN.1.14.1"> దేవుడుపగటిని రాత్రిని వేరుపరచునట్లు ఆకాశవిశాల మందు జ్యోతులు కలుగును గాకనియు , అవి సూచనలను కాలములను దిన సంవత్సరములను సూచించుటకై యుండు గాకనియు ,

(src)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.15.1"> భూమిమీద వెలుగిచ్చుటకు అవి ఆకాశ విశాలమందు జ్యోతులై యుండు గాకనియు పలికెను ; ఆ ప్రకారమాయెను .

(src)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .
(trg)="b.GEN.1.16.1"> దేవుడు ఆ రెండు గొప్ప జ్యోతులను , అనగా పగటిని ఏలుటకు పెద్ద జ్యోతిని రాత్రిని ఏలుటకు చిన్న జ్యోతిని నక్షత్రములను చేసెను .

(src)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി
(trg)="b.GEN.1.17.1"> భూమిమీద వెలు గిచ్చుటకును

(src)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.18.1"> పగటిని రాత్రిని ఏలుటకును వెలుగును చీక టిని వేరుపరచుటకును దేవుడు ఆకాశ విశాలమందు వాటి నుంచెను ; అది మంచిదని దేవుడు చూచెను .

(src)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .
(trg)="b.GEN.1.19.1"> అస్తమయ మును ఉదయమును కలుగగా నాలుగవ దినమాయెను .

(src)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .
(trg)="b.GEN.1.20.1"> దేవుడుజీవముకలిగి చలించువాటిని జలములు సమృ ద్ధిగా పుట్టించును గాకనియు , పక్షులు భూమిపైని ఆకాశ విశాలములో ఎగురును గాకనియు పలికెను .

(src)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.21.1"> దేవుడు జల ములలో వాటి వాటి జాతి ప్రకారము జలములు సమృద్ధిగా పుట్టించిన మహా మత్స్యములను , జీవముకలిగి చలించు వాటినన్నిటిని , దాని దాని జాతి ప్రకారము రెక్కలుగల ప్రతి పక్షిని సృజించెను . అది మంచిదని దేవుడు చూచెను .

(src)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .
(trg)="b.GEN.1.22.1"> దేవుడు మీరు ఫలించి అభివృద్ధిపొంది సముద్ర జలములలో నిండి యుండుడనియు , పక్షులు భూమిమీద విస్తరించును గాకనియు , వాటిని ఆశీర్వ దించెను .

(src)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .
(trg)="b.GEN.1.23.1"> అస్తమయమును ఉదయమును కలుగగా అయి దవ దినమాయెను .

(src)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.24.1"> దేవుడు వాటి వాటి జాతి ప్రకారము జీవముగల వాటిని , అనగా వాటి వాటి జాతి ప్రకారము పశువులను పురుగులను అడవి జంతువులను భూమి పుట్టించుగాకని పలి కెను ; ఆప్రకారమాయెను .

(src)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.25.1"> దేవుడు ఆ యా జాతుల ప్రకారము అడవి జంతువులను , ఆ యా జాతుల ప్రకారము పశువులను , ఆ యా జాతుల ప్రకారము నేలను ప్రాకు ప్రతి పురుగును చేసెను . అదిమంచిదని దేవుడు చూచెను .

(src)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.26.1"> దేవుడు మన స్వరూపమందు మన పోలికె చొప్పున నరులను చేయుదము ; వారుసముద్రపు చేపలను ఆకాశ పక్షులను పశువులను సమస్త భూమిని భూమిమీద ప్రాకు ప్రతి జంతువును ఏలుదురుగాకనియు పలికెను .

(src)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
(trg)="b.GEN.1.27.1"> దేవుడు తన స్వరూపమందు నరుని సృజించెను ; దేవుని స్వరూపమందు వాని సృజించెను ; స్త్రీనిగాను పురు షునిగాను వారిని సృజించెను .

(src)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .
(trg)="b.GEN.1.28.1"> దేవుడు వారిని ఆశీర్వ దించెను ; ఎట్లనగామీరు ఫలించి అభివృద్ధిపొంది విస్తరించి భూమిని నిండించి దానిని లోపరచుకొనుడి ; సముద్రపు చేపలను ఆకాశ పక్షులను భూమిమీద ప్రాకు ప్రతి జీవిని ఏలుడని దేవుడు వారితో చెప్పెను .

(src)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;
(trg)="b.GEN.1.29.1"> దేవుడు ఇదిగో భూమిమీదనున్న విత్తనములిచ్చు ప్రతి చెట్టును విత్తనములిచ్చు వృక్షఫలముగల ప్రతి వృక్ష మును మీ కిచ్చి యున్నాను ; అవి మీ కాహారమగును .

(src)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.30.1"> భూమిమీదనుండు జంతువులన్నిటికిని ఆకాశ పక్షులన్నిటికిని భూమిమీద ప్రాకు సమస్త జీవులకును పచ్చని చెట్లన్నియు ఆహారమగునని పలికెను . ఆ ప్రకారమాయెను .

(src)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .
(trg)="b.GEN.1.31.1"> దేవుడు తాను చేసినది యావత్తును చూచినప్పుడు అది చాలమంచిదిగ నుండెను . అస్తమయమును ఉదయమును కలుగగా ఆరవ దినమాయెను .

(src)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .
(trg)="b.GEN.2.1.1"> ఆకాశమును భూమియు వాటిలోనున్న సమస్త సమూ హమును సంపూర్తి చేయబడెను .

(src)="b.GEN.2.2.1"> താന് ‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ‍ ത്തശേഷം താന് ‍ ചെയ്ത സകലപ്രവൃത്തിയില് ‍ നിന്നും ഏഴാം ദിവസം നിവൃത്തനായി
(trg)="b.GEN.2.2.1"> దేవుడు తాను చేసిన తనపని యేడవదినములోగా సంపూర్తిచేసి , తాను చేసిన తన పని యంతటినుండి యేడవ దినమున విశ్రమించెను .

(src)="b.GEN.2.3.1"> താന് ‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് ‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .
(trg)="b.GEN.2.3.1"> కాబట్టి దేవుడు ఆ యేడవ దినమును ఆశీర్వదించి పరిశుద్ధపరచెను ; ఏలయనగా దానిలో దేవుడు తాను చేసినట్టియు , సృజించి నట్టియు తన పని అంతటినుండి విశ్రమించెను .

(src)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ‍ ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .
(trg)="b.GEN.2.4.1"> దేవుడైన యెహోవా భూమిని ఆకాశమును చేసిన దినమందు భూమ్యాకాశములు సృజించబడినప్పుడు వాటి వాటి ఉత్పత్తిక్రమము ఇదే .

(src)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് ‍ മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് ‍ വാന് ‍ മനുഷ്യനും ഉണ്ടായിരുന്നില്ല .
(trg)="b.GEN.2.5.1"> అదివరకు పొలమందలియే పొదయు భూమిమీద నుండలేదు . పొలమందలి యే చెట్టును మొలవలేదు ; ఏలయనగా దేవుడైన యెహోవా భూమిమీద వాన కురిపించలేదు , నేలను సేద్యపరచుటక

(src)="b.GEN.2.6.1"> ഭൂമിയില് ‍ നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .
(trg)="b.GEN.2.6.1"> అయితే ఆవిరి భూమినుండి లేచి నేల అంత టిని తడిపెను .

(src)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് ‍ മ്മിച്ചിട്ടു അവന്റെ മൂക്കില് ‍ ജീവശ്വാസം ഊതി , മനുഷ്യന് ‍ ജീവനുള്ള ദേഹിയായി തീര് ‍ ന്നു .
(trg)="b.GEN.2.7.1"> దేవుడైన యెహోవా నేలమంటితో నరుని నిర్మించి వాని నాసికా రంధ్రములలో జీవవాయువును ఊదగా నరుడు జీవాత్మ ఆయెను .

(src)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ‍ ഒരു തോട്ടം ഉണ്ടാക്കി , താന് ‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
(trg)="b.GEN.2.8.1"> దేవుడైన యెహోవా తూర్పున ఏదెనులో ఒక తోటవేసి తాను నిర్మించిన నరుని దానిలో ఉంచెను .

(src)="b.GEN.2.9.1"> കാണ്മാന് ‍ ഭംഗിയുള്ളതും തിന്മാന് ‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .
(trg)="b.GEN.2.9.1"> మరియు దేవుడైన యెహోవా చూపు నకు రమ్యమైనదియు ఆహారమునకు మంచిదియునైన ప్రతి వృక్షమును , ఆ తోటమధ్యను జీవవృక్షమును , మంచి చెడ్డల తెలివినిచ్చు వృక్షమును నేలనుండి మొలిపించెను .

(src)="b.GEN.2.10.1"> തോട്ടം നനെപ്പാന് ‍ ഒരു നദി ഏദെനില് ‍ നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .
(trg)="b.GEN.2.10.1"> మరియు ఆ తోటను తడుపుటకు ఏదెనులోనుండి ఒక నది బయలు దేరి అక్కడనుండి చీలిపోయి నాలుగు శాఖలాయెను .

(src)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് ‍ എന്നു പേര് ‍ ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .
(trg)="b.GEN.2.11.1"> మొదటిదాని పేరు పీషోను ; అది హవీలా దేశమంతటి చుట్టు పారుచున్నది ; అక్కడ బంగారమున్నది .

(src)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .
(trg)="b.GEN.2.12.1"> ఆ దేశపు బంగారము శ్రేష్ఠమైనది ; అక్కడ బోళమును గోమేధికము లును దొరుకును .

(src)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് ‍ എന്നു പേര് ‍ ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .
(trg)="b.GEN.2.13.1"> రెండవ నది పేరు గీహోను ; అది కూషు దేశమంతటి చుట్టు పారుచున్నది .

(src)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് ‍ എന്നു പേര് ‍ ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .
(trg)="b.GEN.2.14.1"> మూడవ నది పేరు హిద్దెకెలు ; అది అష్షూరు తూర్పు వైపున పారుచున్నది . నాలుగవ నది యూఫ్రటీసు

(src)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് ‍ തോട്ടത്തില് ‍ വേല ചെയ് ‍ വാനും അതിനെ കാപ്പാനും അവിടെ ആക്കി .
(trg)="b.GEN.2.15.1"> మరియు దేవుడైన యెహోవా నరుని తీసికొని ఏదెను తోటను సేద్యపరచుటకును దాని కాచుటకును దానిలో ఉంచెను .

(src)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് ‍ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .
(trg)="b.GEN.2.16.1"> మరియు దేవుడైన యెహోవాఈ తోటలోనున్న ప్రతి వృక్ష ఫలములను నీవు నిరభ్యంతరముగా తినవచ్చును ;

(src)="b.GEN.2.17.1"> എന്നാല് ‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ‍ ഫലം തിന്നരുതു ; തിന്നുന്ന നാളില് ‍ നീ മരിക്കും .
(trg)="b.GEN.2.17.1"> అయితే మంచి చెడ్డల తెలివినిచ్చు వృక్ష ఫలములను తినకూడదు ; నీవు వాటిని తిను దినమున నిశ్చయముగా చచ్చెదవని నరుని కాజ్ఞాపించెను .

(src)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ‍ ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് ‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .
(trg)="b.GEN.2.18.1"> మరియు దేవుడైన యెహోవానరుడు ఒంటరిగా నుండుట మంచిది కాదు ; వానికి సాటియైన సహాయ మును వానికొరకు చేయుదుననుకొనెను .

(src)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് ‍ മ്മിച്ചിട്ടു മനുഷ്യന് ‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന് ‍ അവന്റെ മുമ്പില് ‍ വരുത്തി ; സകല ജീവജന്തുക്കള് ‍ ക്കും മനുഷ്യന് ‍ ഇട്ടതു അവേക്കു പേരായി ;
(trg)="b.GEN.2.19.1"> దేవుడైన యెహోవా ప్రతి భూజంతువును ప్రతి ఆకాశపక్షిని నేలనుండి నిర్మించి , ఆదాము వాటికి ఏ పేరు పెట్టునో చూచుటకు అతని యొద్దకు వాటిని రప్పించెను . జీవముగల ప్రతిదానికి ఆదాము ఏ పేరు పెట్టెనో ఆ పేరు దానికి కలిగెను .

(src)="b.GEN.2.20.1"> മനുഷ്യന് ‍ എല്ലാ കന്നുകാലികള് ‍ ക്കും ആകാശത്തിലെ പറവകള് ‍ ക്കും എല്ലാ കാട്ടുമൃഗങ്ങള് ‍ ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .
(trg)="b.GEN.2.20.1"> అప్పుడు ఆదాము సమస్త పశువులకును ఆకాశ పక్షులకును సమస్త భూజంతువులకును పేరులు పెట్టెను . అయినను ఆదామునకు సాటియైన సహాయము అతనికి లేక పోయెను .

(src)="b.GEN.2.21.1"> ആകയാല് ‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ‍ ഉറങ്ങിയപ്പോള് ‍ അവന്റെ വാരിയെല്ലുകളില് ‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .
(trg)="b.GEN.2.21.1"> అప్పుడు దేవుడైన యెహోవా ఆదామునకు గాఢనిద్ర కలుగజేసి అతడు నిద్రించినప్పుడు అతని ప్రక్క టముకలలో ఒక దానిని తీసి ఆ చోటును మాంసముతో పూడ్చి వేసెను .

(src)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് ‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് ‍ കൊണ്ടുവന്നു .
(trg)="b.GEN.2.22.1"> తరువాత దేవుడైన యెహోవా తాను ఆదాము నుండి తీసిన ప్రక్కటెముకను స్త్రీనిగా నిర్మించి ఆమెను ఆదాము నొద్దకు తీసికొనివచ్చెను .

(src)="b.GEN.2.23.1"> അപ്പോള് ‍ മനുഷ്യന് ‍ ; ഇതു ഇപ്പോള് ‍ എന്റെ അസ്ഥിയില് ‍ നിന്നു അസ്ഥിയും എന്റെ മാംസത്തില് ‍ നിന്നു മാംസവും ആകുന്നു . ഇവളെ നരനില് ‍ നിന്നു എടുത്തിരിക്കയാല് ‍ ഇവള് ‍ ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .
(trg)="b.GEN.2.23.1"> అప్పుడు ఆదాము ఇట్లనెను నా యెముకలలో ఒక యెముక నా మాంసములో మాంసము ఇది నరునిలోనుండి తీయబడెను గనుక నారి అన బడును .

(src)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് ‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ‍ ഏക ദേഹമായി തീരും .
(trg)="b.GEN.2.24.1"> కాబట్టి పురుషుడు తన తండ్రిని తన తల్లిని విడిచి తన భార్యను హత్తుకొనును ; వారు ఏక శరీరమైయుందురు .

(src)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ‍ ക്കും നാണം തോന്നിയില്ലതാനും .
(trg)="b.GEN.2.25.1"> అప్పుడు ఆదామును అతని భార్యయు వారిద్దరు దిగం బరులుగా నుండిరి ; అయితే వారు సిగ్గు ఎరుగక యుండిరి .

(src)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് ‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .
(trg)="b.GEN.3.1.1"> దేవుడైన యెహోవా చేసిన సమస్త భూజంతు వులలో సర్పము యుక్తిగలదై యుండెను . అది ఆ స్త్రీతోఇది నిజమా ? ఈ తోట చెట్లలో దేని ఫలముల నైనను మీరు తినకూడదని దేవుడు చెప్పెనా ? అని అడి గెను .

(src)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ‍ ക്കു തിന്നാം ;
(trg)="b.GEN.3.2.1"> అందుకు స్త్రీఈ తోట చెట్ల ఫలములను మేము తినవచ్చును ;

(src)="b.GEN.3.3.1"> എന്നാല് ‍ നിങ്ങള് ‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .
(trg)="b.GEN.3.3.1"> అయితే తోట మధ్యవున్న చెట్టు ఫలము లనుగూర్చి దేవుడుమీరు చావకుండునట్లు వాటిని తిన కూడదనియు , వాటిని ముట్టకూడదనియు చెప్పెనని సర్ప ముతో అనెను .

(src)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് ‍ മരിക്കയില്ല നിശ്ചയം ;
(trg)="b.GEN.3.4.1"> అందుకు సర్పముమీరు చావనే చావరు ;

(src)="b.GEN.3.5.1"> അതു തിന്നുന്ന നാളില് ‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് ‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .
(trg)="b.GEN.3.5.1"> ఏలయనగా మీరు వాటిని తిను దినమున మీ కన్నులు తెరవబడుననియు , మీరు మంచి చెడ్డలను ఎరిగిన వారై దేవతలవలె ఉందురనియు దేవునికి తెలియునని స్త్రీతో చెప్పగా

(src)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് ‍ നല്ലതും കാണ്മാന് ‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് ‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ‍ ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .
(trg)="b.GEN.3.6.1"> స్త్రీ ఆ వృక్షము ఆహారమునకు మంచి దియు , కన్నులకు అందమైనదియు , వివేకమిచ్చు రమ్యమై నదియునై యుండుట చూచినప్పుడు ఆమె దాని ఫలము లలో కొన్ని తీసికొని తిని తనతోపాటు తన భర్తకును ఇచ్చెను , అతడుకూడ తినెను ;

(src)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് ‍ നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ‍ ക്കു അരയാട ഉണ്ടാക്കി .
(trg)="b.GEN.3.7.1"> అప్పుడు వారిద్దరి కన్నులు తెరవబడెను ; వారు తాము దిగంబరులమని తెలిసికొని అంజూరపు ఆకులు కుట్టి తమకు కచ్చడములను చేసికొనిరి .

(src)="b.GEN.3.8.1"> വെയിലാറിയപ്പോള് ‍ യഹോവയായ ദൈവം തോട്ടത്തില് ‍ നടക്കുന്ന ഒച്ച അവര് ‍ കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് ‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ‍ ഒളിച്ചു .
(trg)="b.GEN.3.8.1"> చల్లపూటను ఆదామును అతని భార్యయు తోటలో సంచ రించుచున్న దేవుడైన యెహోవా స్వరమును విని , దేవుడైన యెహోవా ఎదుటికి రాకుండ తోటచెట్ల మధ్యను దాగు కొనగా

(src)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .
(trg)="b.GEN.3.9.1"> దేవుడైన యెహోవా ఆదామును పిలిచినీవు ఎక్కడ ఉన్నావనెను .

(src)="b.GEN.3.10.1"> തോട്ടത്തില് ‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന് ‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.3.10.1"> అందు కతడునేను తోటలో నీ స్వరము వినినప్పుడు దిగంబరినిగా నుంటినిగనుక భయ పడి దాగుకొంటిననెను .

(src)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് ‍ പറഞ്ഞു ? തിന്നരുതെന്നു ഞാന് ‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ‍ ചോദിച്ചു .
(trg)="b.GEN.3.11.1"> అందుకాయననీవు దిగంబరివని నీకు తెలిపినవాడెవడు ? నీవు తినకూడదని నేను నీ కాజ్ఞా పించిన వృక్షఫలములు తింటివా ? అని అడిగెను .

(src)="b.GEN.3.12.1"> അതിന്നു മനുഷ്യന് ‍ എന്നോടു കൂടെ ഇരിപ്പാന് ‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് ‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു .
(trg)="b.GEN.3.12.1"> అందుకు ఆదామునాతో నుండుటకు నీవు నాకిచ్చిన ఈ స్త్రీయే ఆ వృక్షఫలములు కొన్ని నా కియ్యగా నేను తింటిననెను .

(src)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് ‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .
(trg)="b.GEN.3.13.1"> అప్పుడు దేవుడైన యెహోవా స్త్రీతోనీవు చేసినది యేమిటని అడుగగా స్త్రీసర్పము నన్ను మోసపుచ్చి నందున తింటిననెను .

(src)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .
(trg)="b.GEN.3.14.1"> అందుకు దేవుడైన యెహోవా సర్పముతో నీవు దీని చేసినందున పశువులన్నిటిలోను భూజంతువు లన్నిటిలోను నీవు శపించ బడినదానివై నీ కడుపుతో ప్రాకుచు నీవు బ్రదుకు దినములన్ని

(src)="b.GEN.3.15.1"> ഞാന് ‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ‍ ശത്രുത്വം ഉണ്ടാക്കും . അവന് ‍ നിന്റെ തല തകര് ‍ ക്കും ; നീ അവന്റെ കുതികാല് ‍ തകര് ‍ ക്കും .
(trg)="b.GEN.3.15.1"> మరియు నీకును స్త్రీకిని నీ సంతాన మునకును ఆమె సంతానమునకును వైరము కలుగజేసెదను . అది నిన్ను తలమీద కొట్టును ; నీవు దానిని మడిమె మీద కొట్టుదువని చెప్పెను .

(src)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് ‍ നിനക്കു കഷ്ടവും ഗര് ‍ ഭധാരണവും ഏറ്റവും വര് ‍ ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ‍ ത്താവിനോടു ആകും ; അവന് ‍ നിന്നെ ഭരിക്കും .
(trg)="b.GEN.3.16.1"> ఆయన స్త్రీతో నీ ప్రయాసమును నీ గర్భవేదనను నేను మిక్కిలి హెచ్చించె దను ; వేదనతో పిల్లలను కందువు ; నీ భర్తయెడల నీకు వాంఛ కలుగును ; అతడు నిన్ను ఏలునని చెప్పెను .

(src)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് ‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് ‍ നിന്നു അഹോവൃത്തി കഴിക്കും .
(trg)="b.GEN.3.17.1"> ఆయన ఆదాముతోనీవు నీ భార్యమాట వినితినవద్దని నేను నీ కాజ్ఞాపించిన వృక్షఫలములు తింటివి గనుక నీ నిమిత్తము నేల శపింపబడియున్నది ; ప్రయాసముతోనే నీవు బ్రదుకు దినములన్నియు దాని పంట తిందువు ;

(src)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് ‍ നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .
(trg)="b.GEN.3.18.1"> అది ముండ్ల తుప్పలను గచ్చపొదలను నీకు మొలిపించును ; పొలములోని పంట తిందువు ;

(src)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് ‍ തിരികെ ചേരുവോളം മുഖത്തെ വിയര് ‍ പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് ‍ തിരികെ ചേരും .
(trg)="b.GEN.3.19.1"> నీవు నేలకు తిరిగి చేరువరకు నీ ముఖపు చెమట కార్చి ఆహారము తిందువు ; ఏల యనగా నేలనుండి నీవు తీయబడితివి ; నీవు మన్నే గనుక తిరిగి మన్నైపోదువని చెప్పెను .

(src)="b.GEN.3.20.1"> മനുഷ്യന് ‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ‍ ജീവനുള്ളവര് ‍ ക്കെല്ലാം മാതാവല്ലോ .
(trg)="b.GEN.3.20.1"> ఆదాము తన భార్యకు హవ్వ అని పేరు పెట్టెను . ఏలయనగా ఆమె జీవముగల ప్రతివానికిని తల్లి .

(src)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് ‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .
(trg)="b.GEN.3.21.1"> దేవుడైన యెహోవా ఆదామునకును అతని భార్యకును చర్మపు చొక్కాయిలను చేయించి వారికి తొడిగించెను .

(src)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് ‍ നന്മതിന്മകളെ അറിവാന് ‍ തക്കവണ്ണം നമ്മില് ‍ ഒരുത്തനെപ്പോലെ ആയിത്തീര് ‍ ന്നിരിക്കുന്നു ; ഇപ്പോള് ‍ അവന് ‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് ‍ സംഗതിവരരുതു എന്നു കല്പിച്ചു .
(trg)="b.GEN.3.22.1"> అప్పుడు దేవుడైన యెహోవాఇదిగో మంచి చెడ్డ లను ఎరుగునట్లు , ఆదాము మనలో ఒకనివంటివాడాయెను . కాబట్టి అతడు ఒక వేళ తన చెయ్యి చాచి జీవ వృక్షఫలమును కూడ తీసికొని తిని నిరంతం

(src)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് ‍ തോട്ടത്തില് ‍ നിന്നു പുറത്താക്കി .
(trg)="b.GEN.3.23.1"> దేవుడైన యెహోవా అతడు ఏ నేలనుండి తీయబడెనో దాని సేద్యపరచుటకు ఏదెను తోటలోనుండి అతని పంపివేసెను .

(src)="b.GEN.3.24.1"> ഇങ്ങനെ അവന് ‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് ‍ അവന് ‍ ഏദെന് ‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ‍ ത്തി .
(trg)="b.GEN.3.24.1"> అప్పుడాయన ఆదామును వెళ్లగొట్టి ఏదెను తోటకు తూర్పుదిక్కున కెరూబులను , జీవవృక్షమునకు పోవు మార్గమును కాచుటకు ఇటు అటు తిరుగుచున్న ఖడ్గజ్వాలను నిలువబెట్టెను .

(src)="b.GEN.4.1.1"> അനന്തരം മനുഷ്യന് ‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് ‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .
(trg)="b.GEN.4.1.1"> ఆదాము తన భార్యయైన హవ్వను కూడినప్పుడు ఆమె గర్భవతియై కయీనును కనియెహోవా దయవలన నేనొక మనుష్యుని సంపాదించుకొన్నాననెను .

(src)="b.GEN.4.2.1"> പിന്നെ അവള് ‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ‍ ആട്ടിടയനും കയീന് ‍ കൃഷിക്കാരനും ആയിത്തീര് ‍ ന്നു .
(trg)="b.GEN.4.2.1"> తరువాత ఆమె అతని తమ్ముడగు హేబెలును కనెను . హేబెలు గొఱ్ఱల కాపరి ; కయీను భూమిని సేద్యపరచువాడు .

(src)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് ‍ നിലത്തെ അനുഭവത്തില് ‍ നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .
(trg)="b.GEN.4.3.1"> కొంతకాలమైన తరువాత కయీను పొలముపంటలో కొంత యెహోవాకు అర్పణగా తెచ్చెను .

(src)="b.GEN.4.4.1"> ഹാബെലും ആട്ടിന് ‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില് ‍ നിന്നു , അവയുടെ മേദസ്സില് ‍ നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .
(trg)="b.GEN.4.4.1"> హేబెలు కూడ తన మందలో తొలుచూలున పుట్టిన వాటిలో క్రొవ్విన వాటిని కొన్ని తెచ్చెను . యెహోవా హేబెలును అతని యర్పణను లక్ష్య పెట్టెను ;

(src)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .
(trg)="b.GEN.4.5.1"> కయీనును అతని యర్పణను ఆయన లక్ష్యపెట్టలేదు . కాబట్టి కయీనుకు మిక్కిలి కోపము వచ్చి అతడు తన ముఖము చిన్నబుచ్చుకొనగా

(src)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?
(trg)="b.GEN.4.6.1"> యెహోవా కయీనుతోనీకు కోపమేల ? ముఖము చిన్నబుచ్చు కొని యున్నావేమి ?

(src)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് ‍ പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ‍ ക്കല് ‍ കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .
(trg)="b.GEN.4.7.1"> నీవు సత్క్రియ చేసిన యెడల తలనెత్తుకొనవా ? సత్క్రియ చేయనియెడల వాకిట పాపము పొంచియుండును ; నీ యెడల దానికి వాంఛ కలుగును నీవు దానిని ఏలుదువనెను .

(src)="b.GEN.4.8.1"> എന്നാറെ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് ‍ വയലില് ‍ ഇരിക്കുമ്പോള് ‍ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു കയര് ‍ ത്തു അവനെ കൊന്നു .
(trg)="b.GEN.4.8.1"> కయీను తన తమ్ముడైన హేబెలుతో మాటలాడెను . వారు పొలములో ఉన్నప్పుడు కయీను తన తమ్ముడైన హేబెలు మీద పడి అతనిని చంపెను .

(src)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് ‍ എവിടെ എന്നു ചോദിച്ചതിന്നുഞാന് ‍ അറിയുന്നില്ല ; ഞാന് ‍ എന്റെ അനുജന്റെ കാവല് ‍ ക്കാരനോ എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.4.9.1"> యెహోవానీ తమ్ముడైన హేబెలు ఎక్కడున్నాడని కయీను నడుగగా అతడునే నెరుగను ; నా తమ్మునికి నేను కావలివాడనా అనెను .

(src)="b.GEN.4.10.1"> അതിന്നു അവന് ‍ അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് ‍ നിന്നു എന്നോടു നിലവിളിക്കുന്നു .
(trg)="b.GEN.4.10.1"> అప్పుడాయననీవు చేసినపని యేమిటి ? నీ తమ్ముని రక్తము యొక్క స్వరము నేలలోనుండి నాకు మొరపెట్టుచున్నది .

(src)="b.GEN.4.11.1"> ഇപ്പോള് ‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് ‍ നിന്നു ഏറ്റുകൊള് ‍ വാന് ‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .
(trg)="b.GEN.4.11.1"> కావున నీ తమ్ముని రక్తమును నీ చేతిలోనుండి పుచ్చుకొనుటకు నోరు తెరచిన యీ నేలమీద ఉండకుండ , నీవు శపింప బడినవాడవు ;

(src)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് ‍ നിലം ഇനിമേലാല് ‍ തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും .
(trg)="b.GEN.4.12.1"> నీవు నేలను సేద్యపరుచునప్పుడు అది తన సారమును ఇక మీదట నీకియ్యదు ; నీవు భూమిమీద దిగులు పడుచు దేశదిమ్మరివై యుందువనెను .

(src)="b.GEN.4.13.1"> കയീന് ‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് ‍ കഴിയുന്നതിനെക്കാള് ‍ വലിയതാകുന്നു .
(trg)="b.GEN.4.13.1"> అందుకు కయీనునా దోషశిక్ష నేను భరింపలేనంత గొప్పది .

(src)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് ‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും ; ആരെങ്കിലും എന്നെ കണ്ടാല് ‍ , എന്നെ കൊല്ലും എന്നു പറഞ്ഞു .
(trg)="b.GEN.4.14.1"> నేడు ఈ ప్రదేశమునుండి నన్ను వెళ్లగొట్టితివి ; నీ సన్నిధికి రాకుండ వెలివేయబడి దిగులుపడుచు భూమిమీద దేశదిమ్మరినై యుందును . కావున నన్ను కనుగొనువాడెవడో వాడు నన్ను చంపునని యెహోవాతో అనెను .

(src)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് ‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .
(trg)="b.GEN.4.15.1"> అందుకు యెహోవా అతనితోకాబట్టి యెవడైనను కయీనును చంపినయెడల వానికి ప్రతిదండన యేడంతలు కలుగుననెను . మరియు ఎవడైనను కయీనును కనుగొని అతనిని చంపక యుండున

(src)="b.GEN.4.16.1"> അങ്ങനെ കയീന് ‍ യഹോവയുടെ സന്നിധിയില് ‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ‍ ത്തു .
(trg)="b.GEN.4.16.1"> అప్పుడు కయీను యెహోవా సన్నిధిలోనుండి బయలుదేరివెళ్లి ఏదెనుకు తూర్పుదిక్కున నోదు దేశములో కాపురముండెను .

(src)="b.GEN.4.17.1"> കയീന് ‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ‍ ഒരു പട്ടണം പണിതു , ഹാനോക് ‍ എന്നു തന്റെ മകന്റെ പേരിട്ടു .
(trg)="b.GEN.4.17.1"> కయీను తన భార్యను కూడినప్పుడు ఆమె గర్భవతియై హనోకును కనెను . అప్పుడతడు ఒక ఊరు కట్టించి ఆ ఊరికి తన కుమారుని పేరునుబట్టి హనోకను పేరు పెట్టెను .

(src)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് ‍ മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ‍ ലാമെക്കിനെ ജനിപ്പിച്ചു .
(trg)="b.GEN.4.18.1"> హనోకుకు ఈరాదు పుట్టెను . ఈరాదు మహూయాయేలును కనెను . మహూయాయేలు మతూషా యేలును కనెను . మతూషాయేలు లెమెకును కనెను .

(src)="b.GEN.4.19.1"> ലാമെക് ‍ രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ‍ ക്കു സില്ലാ എന്നും പേര് ‍ .
(trg)="b.GEN.4.19.1"> లెమెకు ఇద్దరు స్త్రీలను పెండ్లి చేసికొనెను ; వారిలో ఒక దాని పేరు ఆదా రెండవదానిపేరు సిల్లా .

(src)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് ‍ കൂടാരവാസികള് ‍ ക്കും പശുപാലകന്മാര് ‍ ക്കും പിതാവായ്തീര് ‍ ന്നു .
(trg)="b.GEN.4.20.1"> ఆదా యా బాలును కనెను . అతడు పశువులు గలవాడై గుడారములలో నివసించువారికి మూలపురుషుడు .