# ml/Malayalam.xml.gz
# my/Myanmar.xml.gz


(src)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .
(trg)="b.GEN.1.1.1"> အစအဦး ၌ ဘုရားသခင်သည် ကောင်းကင်နှင့် မြေကြီးကို ဖန်ဆင်းတော်မူ ၏ ။

(src)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .
(trg)="b.GEN.1.2.1"> မြေကြီးသည်အဆင်းသဏ္ဍာန်မရှိ ၊ လွတ်လပ်လ ဟာဖြစ် ၏ ။ နက်နဲရာအရပ်ကို မှောင်မိုက်ဖုံးလွှမ်း ၍ ဘုရားသခင် ၏ ဝိညာဉ်တော်သည် ရေမျက်နှာပြင်ပေါ်မှာ လှုပ်ရှားတော်မူ ၏ ။

(src)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .
(trg)="b.GEN.1.3.1"> ဘုရားသခင်ကလည်း လင်းဖြစ်စေဟု အမိန့်တော်ရှိ ၍ အလင်းဖြစ်လေ ၏ ။

(src)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .
(trg)="b.GEN.1.4.1"> ထိုအလင်းကောင်းသည်ကို ဘုရားသခင်မြင် ၍ ၊ အလင်းနှင့် မှောင်မိုက်ကိုပိုင်ခြားခွဲထားတော်မူ ၏ ။

(src)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .
(trg)="b.GEN.1.5.1"> အလင်းကို နေ့ဟူသောအမည်ဖြင့် ၎ င်း ၊ မှောင်မိုက်ကို ညဉ့်ဟူသောအမည်ဖြင့် ၎ င်း ၊ ခေါ်ဝေါ်သမုတ် တော်မူ ၍ ညဦးနှင့် နံနက်သည် ပဌမနေ့ရက်ဖြစ်လေ ၏ ။

(src)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.6.1"> တဖန်ဘုရားသခင်က ရေအလယ် ၌ မိုဃ်းမျက်နှာကြက်ဖြစ်စေ ၊ ရေနှင့်ရေချင်းခြားနားစေဟု အမိန့်တော်ရှိသဖြင့် ၊

(src)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.7.1"> မိုဃ်းမျက်နှာကြက်ကို ဘုရားသခင် ဖန်ဆင်းတော်မူ ၍ ၊ မိုဃ်းမျက်နှာကြက်အောက် ၌ ရှိသောရေနှင့် ၊ မိုဃ်းမျက်နှာကြက်အပေါ် ၌ ရှိသောရေကို ပိုင်းခြားတော်မူသည်အတိုင်းဖြစ်လေ ၏ ။

(src)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .
(trg)="b.GEN.1.8.1"> မိုဃ်းမျက်နှာကြက်ကိုလည်း မိုဃ်းကောင်းကင်ဟူသောအမည်ဖြင့် ဘုရားသခင်ခေါ်ဝေါ် သမုတ်တော် မူ ၍ ၊ ညဦးနှင့် နံနက်သည် ဒုတိယနေ့ရက်ဖြစ်လေ ၏ ။

(src)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.9.1"> တဖန်ဘုရားသခင်က မိုဃ်းကောင်းကင်အောက် ၌ ရှိသော ရေစုဝေးစေ ၊ ကုန်းပေါ်စေဟု အမိန့်တော် ရှိသည်အတိုင်း ဖြစ်လေ ၏ ။

(src)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.10.1"> ကုန်းကိုမြေဟူသော အမည်ဖြင့် ၎ င်း ၊ ရေစုဝေးရာကို ပင်လယ်ဟူသောအမည်ဖြင့် ၎ င်း ၊ ဘုရားသခင် ခေါ်ဝေါ်သမုတ်တော်မူ ၍ ထိုအမှုအရာကောင်းသည်ကို ဘုရားသခင်မြင်တော်မူ ၏ ။

(src)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.11.1"> တဖန် ဘုရားသခင်က ၊ မြေသည် မြက်ပင်ကို ၎ င်း ၊ စပါးသီးကို ဖြစ်စေသော စပါးပင်ကို ၎ င်း ၊ မြေပေါ် မှာ မျိုးစေ့ပါလျက် သစ်သီးမျိုးကို ဖြစ်စေသော သစ်ပင်ကို ၎ င်း ၊ ပေါက်စေဟု အမိန့်တော်ရှိသည် အတိုင်း ဖြစ်လေ ၏ ။

(src)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.12.1"> မြေသည်မြက်ပင်ကို ၎ င်း စပါးသီးမျိုးကို ဖြစ်စေသော စပါးပင်ကို ၎ င်း ၊ မိမိ ၌ မျိုးစေ့ပါလျက် သစ်သီးမျိုး ကို ဖြစ်စေသော သစ်ပင်ကို ၎ င်း ပေါက်စေ ၏ ။

(src)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .
(trg)="b.GEN.1.13.1"> ထိုအမှုအရာကောင်းသည်ကို ဘုရားသခင်မြင်တော်မူ ၍ ၊ ညဦးနှင့် နံနက်သည် တတိယနေ့ရက် ဖြစ်လေ ၏ ။

(src)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;
(trg)="b.GEN.1.14.1"> တဖန်ဘုရားသခင်က ၊ နေ့နှင့်ညဉ့်ကို ပိုင်းခြားစေခြင်းငှါ မိုဃ်းကောင်းကင်မျက်နှာကြက် ၌ အလင်းအိမ် တည်စေ ၊ နိမိတ်လက္ခဏာ ၊ ချိန်းချက်သောအချိန် ၊ နေ့ရက် အပိုင်းအခြား ၊ နှစ်အပိုင်းအခြားဘို့ဖြစ်စေ ။

(src)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.15.1"> မိုဃ်းကောင်းကင် မျက်နှာကြက် ၌ တည် ၍ မြေကြီးလင်းစရာ အလင်းအိမ်ဖြစ်စေဟု အမိန့်တော်ရှိ သည့်အတိုင်းဖြစ်လေ ၏ ။

(src)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .
(trg)="b.GEN.1.16.1"> ထိုသို့ ဘုရားသခင်သည် အလင်းအိမ်ကြီး နှစ်လုံးတည်းဟူသော နေ့ကိုအုပ်စိုးရသော အကြီးတလုံး ၊ ညဉ့်ကို အုပ်စိုးရသော အငယ်တလုံးနှင့်တကွ ကြယ်များတို့ကို ဖန်ဆင်းတော်မူပြီးလျှင် ၊

(src)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി
(trg)="b.GEN.1.17.1"> မြေကြီး ၌ လင်းစေခြင်းငှာ ၎ င်း ၊ နေ့နှင်ညဉ့်ကို အုပ်စိုး ၍ အလင်းနှင့်မှောင်မိုက်ကို ပိုင်းခြားစေခြင်းငှာ ၎ င်း ၊ မိုဃ်းကောင်းကင် မျက်နှာကြက် ၌ ဘုရားသခင် ထားတော်မူ ၏ ။

(src)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.18.1"> ထိုအမှုအရာ ကောင်းသည်ကို ဘုရား သခင်မြင်တော်မူ ၍ ၊

(src)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .
(trg)="b.GEN.1.19.1"> ညဦးနှင့် နံနက်သည် စတုတ္ထနေ့ရက် ဖြစ်လေ ၏ ။

(src)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .
(trg)="b.GEN.1.20.1"> တဖန်ဘုရားသခင်က အသက်ရှင် ၍ လှုပ်ရှားတတ်သော တိရစ္ဆာန်တို့ကို ရေသည်များပြားစွာ မွေးဘွား စေ ။ ငှက်တို့လည်း မြေပေါ် မိုဃ်းကောင်းကင်မျက်နှာကြက်ပြင်ဝယ်ပျံစေဟု အမိန့်တော်ရှိ ၏ ။

(src)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.21.1"> ထိုသို့လျှင်ရေသည် တိရစ္ဆာန်အမျိုးအလိုက် များပြားစွာ မွေးသွား ၍ ၊ ငါးကြီးအစရှိသော အသက်ရှင် ၍ လှုပ်ရှားတတ်သော တိရစ္ဆာန်အပေါင်းတို့ကို ၎ င်း ၊ ပျံတက်သော ငှက်မျိုးအပေါင်းတို့ကို ၎ င်း ဘုရားသခင်ဖန် ဆင်း ၍ ၊ ထိုအမူအရာကောင်းသည်ကို မြင်တော်မူ ၏ ။

(src)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .
(trg)="b.GEN.1.22.1"> ဘုရားသခင်ကလည်း များပြားစွာ မွေးဘွားကြလော့ ။ ပင်လယ်ရေများကို ပြည့်စေကြလော့ ။ ငှက်တို့ လည်း မြေပေါ် ၌ များပြားစေသတည်းဟု ထိုတိရစ္ဆာန်တို့ကို ကောင်းကြီးပေးတော်မူ ၍ ၊

(src)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .
(trg)="b.GEN.1.23.1"> ညဦးနှင့်နံနက်သည် ပဥ္စမနေ့ရက်ဖြစ်လေ ၏ ။

(src)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.24.1"> တဖန်ဘုရားသခင်က ၊ မြေသည် အသက်ရှင်သောသတ္တဝါမျိုးတည်းဟူသော သားယဉ်တို့ကို ၎ င်း ၊ တွားတတ်သော တိရစ္ဆာန်တို့ကို ၎ င်း ၊ သားရဲမျိုးတို့ကို ၎ င်း ၊ မွေးဘွားစေဟုအမိန့်တော်ရှိသည်အတိုင်း ဖြစ်လေ ၏ ။

(src)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .
(trg)="b.GEN.1.25.1"> ထိုသို့ ဘုရားသခင်သည် သားရဲမျိုး ၊ သားယဉ်မျိုး ၊ မြေပေါ်မှာ တွားတတ်သော တိရစ္ဆာန်မျိုး အပေါင်း တို့ကို ဖန်ဆင်း ၍ ၊ ထိုအမှုအရာကောင်းသည်ကို မြင်တော်မူ ၏ ။

(src)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .
(trg)="b.GEN.1.26.1"> တဖန်ဘုရားသခင်က ငါတို့ပုံသဏ္ဍာန်နှင့်အညီ တသဏ္ဍန်တည်း လူကို ဖန်ဆင်းကြစို့ ။ သူသည် ပင်လယ်ငါးတို့ကို ၎ င်း ၊ မိုဃ်းကောင်းကင်ငှက်တို့ကို ၎ င်း ၊ သားယဉ်တို့ကို ၎ င်း ၊ မြေတပြင်လုံးနှင့်တကွ ၊ မြေပေါ်မှာ တွားတတ်သော တိရစ္ဆာန်အပေါင်းတို့ကို ၎ င်း ၊ အုပ်စိုးစေဟု အမိန့်တော်ရှိ ၏ ။

(src)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .
(trg)="b.GEN.1.27.1"> ထိုသို့ဘုရားသခင်သည် မိမိပုံသဏ္ဍန်နှင့်အညီ လူကိုဖန်ဆင်းတော်မူ ၏ ။ ဘုရားသခင် ၏ ပုံသဏ္ဍာန် တော်နှင့်အညီ လူယောက်ျား ၊ လူမိန်းမကိုဖန်ဆင်းပြီးလျှင် ၊

(src)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .
(trg)="b.GEN.1.28.1"> အချင်းတို့ များပြားစွာမွေးဘွားကြလော့ ။ မြေကြီးကို ပြည့်စေ ၍ နိုင်ကြလော့ ။ ပင်လယ်ငါးတို့ကို ၎ င်း ၊ မိုဃ်းကောင်းကင်ငှက်တို့ကို ၎ င်း ၊ အသက်ရှင် ၍ မြေပေါ်မှာ လှုပ်ရှားတတ်သော တိရစ္ဆာန်အပေါင်းတို့ကို ၎ င်း အုပ်စိုးကြလော့ဟုမိန့်တော်မူ ၍ ၊ သူတို့ကိုကောင်းကြီးပေးတော်မူ ၏ ။

(src)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;
(trg)="b.GEN.1.29.1"> ဘုရားသခင်ကလည်း ကြည့်ရှုလော့ ။ မြေတပြင်လုံး ၌ စပါးသီးကို ဖြစ်စေသော စပါးပင်အမျိုးမျိုးတို့ကို ၎ င်း ၊ မျိုးစေ့ကိုဖြစ်စေသော အသီးနှင့်ပြည့်စုံသော သစ်ပင် အမျိုးမျိုးတို့ကို ၎ င်း ၊ သင်တို့ စားစရာဘို့ ငါပေး ၏ ။

(src)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .
(trg)="b.GEN.1.30.1"> မြေသား ၊ မိုဃ်းကောင်းကင်ငှက် ၊ အသက်ရှင် ၍ မြေပေါ်မှာ တွားတတ်သော တိရစ္ဆာန်မျိုးအပေါင်းတို့ စားစရာဘို့ ၊ မြက်ပင်အမျိုးမျိုးတို့ကို ငါပေးမည်ဟု မိန့်တော်မူသည်အတိုင်းဖြစ်လေ ၏ ။

(src)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .
(trg)="b.GEN.1.31.1"> ဘုရားသခင်သည် မိမိဖန်ဆင်းသမျှသောအရာတို့ကို ကြည့်ရှုလျှင် ၊ အလွန်ကောင်းသည်ကို မြင်တော်မူ ၍ ၊ ညဦးနှင့် နံနက်သည် ဆဌမနေ့ရက်ဖြစ်လေ ၏ ။

(src)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .
(trg)="b.GEN.2.1.1"> ထိုသို့ ကောင်းကင်မြေကြီးနှင့်တကွ ခပ်သိမ်းသော တန်ဆာတို့သည် ပြီးစီးလျက်ရှိကြ ၏ ။

(src)="b.GEN.2.2.1"> താന് ‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ‍ ത്തശേഷം താന് ‍ ചെയ്ത സകലപ്രവൃത്തിയില് ‍ നിന്നും ഏഴാം ദിവസം നിവൃത്തനായി
(trg)="b.GEN.2.2.1"> သတ္တမနေ့ရက်ရောက်လျှင် ၊ ဘုရားသခင်သည် ဖန်ဆင်းသောအမှုကို လက်စသတ်တော်မူခဲ့ပြီးသည် ဖြစ် ၍ ၊ ဖန်ဆင်းသမျှသော အမူအရာတို့သည် ပြီးစီးပြီးမှ ၊ ထိုသတ္တမနေ့ ၌ ငြိမ်ဝပ်စွာနေတော်မူ ၏ ။

(src)="b.GEN.2.3.1"> താന് ‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് ‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .
(trg)="b.GEN.2.3.1"> ထိုသတ္တမနေ့ကို ဘုရားသခင်သည် ကောင်းကြီးပေး ၍ သန့်ရှင်းစေတော်မူ ၏ ။ အကြောင်းမူကား ၊ ဖန်ဆင်းပြုပြင်တော်မူသော ထိုအမူအရာအလုံးစုံတို့သည် ပြီးစီးသောကြောင့် ထိုနေ့ရက် ၌ ငြိမ်ဝပ်စွာနေ တော်မူ ၏ ။

(src)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ‍ ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .
(trg)="b.GEN.2.4.1"> ဤအကြောင်းအရာကား ၊ ထာဝရအရှင်ဘုရားသခင်သည် ကောင်းကင်နှင့်မြေကြီးကို ဖန်ဆင်းတော်မူ သောနေ့ ၊ ဖန်ဆင်းရာကာလ ၌ ကောင်းကင်နှင့်မြေကြီး ၏ မူလအတ္ထုပတ္တိပေတည်း ။

(src)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് ‍ മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് ‍ വാന് ‍ മനുഷ്യനും ഉണ്ടായിരുന്നില്ല .
(trg)="b.GEN.2.5.1"> မြေ ၌ လယ်ယာပျိုးပင်မပေါက်မှီ ၊ လယ်ယာ ၌ စပါးပင်မကြီးပွားမှီ ၊ အပင်ရှိသမျှတို့ကိုဖန်ဆင်းတော်မူ ၏ ။ ထိုအခါ ထာဝရအရှင်ဘုရားသခင်သည် မြေပေါ် ၌ မိုဃ်းကိုရွာစေတော်မမူသေး ။ မြေ ၌ လုပ်သော လူလည်း မရှိသေးသည်ဖြစ် ၍ ၊

(src)="b.GEN.2.6.1"> ഭൂമിയില് ‍ നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .
(trg)="b.GEN.2.6.1"> မြေမှအခိုးအငွေ့ထွက်သဖြင့် မြေတပြင်လုံးကို စိုစေလေ ၏ ။

(src)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് ‍ മ്മിച്ചിട്ടു അവന്റെ മൂക്കില് ‍ ജീവശ്വാസം ഊതി , മനുഷ്യന് ‍ ജീവനുള്ള ദേഹിയായി തീര് ‍ ന്നു .
(trg)="b.GEN.2.7.1"> ထိုနောက် ၊ ထာဝရအရှင်ဘုရားသခင်သည် မြေမှုန့်ဖြင့် လူကို ဖန်ဆင်း ၍ ၊ သူ ၏ နှာခေါင်းထဲသို့ ဇိဝအသက်ကို မှုတ်တော်မူလျှင် ၊ လူသည် အသက်ရှင်သော သတ္တဝါဖြစ်လေ ၏ ။

(src)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ‍ ഒരു തോട്ടം ഉണ്ടാക്കി , താന് ‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .
(trg)="b.GEN.2.8.1"> ထာဝရအရှင် ဘုရားသခင်သည်လည်း အရှေ့မျက်နှာ ၊ ဧဒင်အရပ် ၌ ဥယျာဉ်ကို စိုက်ပျိုးပြီးလျှင် ၊ ဖန်ဆင်းတော်မူသောလူကို ထိုဥယျာဉ် ၌ နေရာချတော်မူ ၏ ။

(src)="b.GEN.2.9.1"> കാണ്മാന് ‍ ഭംഗിയുള്ളതും തിന്മാന് ‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .
(trg)="b.GEN.2.9.1"> ထိုမြေထဲက အဆင်းလှ ၍ ၊ စားဘွယ်ကောင်းသော အပင်အမျိုးမျိုးကို ထာဝရအရှင်ဘုရားသခင် ပေါက်စေတော်မူ ၏ ။ ထိုဥယျာဉ်အလယ် ၌ အသက်ပင်လည်းရှိ ၏ ။ ကောင်းမကောင်းကို သိကျွမ်းရာအပင် လည်းရှိ ၏ ။

(src)="b.GEN.2.10.1"> തോട്ടം നനെപ്പാന് ‍ ഒരു നദി ഏദെനില് ‍ നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .
(trg)="b.GEN.2.10.1"> ထိုဥယျာဉ်ကို စိုစေလိုသောငှာ မြစ်တမြစ်သည် ဧဒင်အရပ်ထဲကစီးထွက်သဖြင့် ၊ ဥယျာဉ်ပြင်မှာ လေးဖြာကွဲ ၍ မြစ်မလေးသွယ်ဖြစ်လေ ၏ ။

(src)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് ‍ എന്നു പേര് ‍ ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .
(trg)="b.GEN.2.11.1"> ပဌမမြစ်ကား ဖိရုန်အမည်ရှိ ၏ ။ ထိုမြစ်သည် ရွှေရှိသော ဟာဝိလပြည်နား တရှောက်လုံးကို စီးသွား လေ ၏ ။

(src)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .
(trg)="b.GEN.2.12.1"> ထိုပြည်မှဖြစ်သောရွှေသည် ကောင်းလှ ၏ ။

(src)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് ‍ എന്നു പേര് ‍ ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .
(trg)="b.GEN.2.13.1"> ဗဓေလသစ်စေးနှင့် ရှဟံကျောက်လည်းရှိ ၏ ။ ဒုတိယမြစ်ကား ဂိဟုန်အမည်ရှိ ၏ ။ ထိုမြင်သည် ကုရှပြည် နား တရှောက်လုံးကို စီးသွားလေ ၏ ။

(src)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് ‍ എന്നു പേര് ‍ ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .
(trg)="b.GEN.2.14.1"> တတိယမြစ်ကား ဟိဒကေလအမည်ရှိ ၏ ။ ထိုမြစ်သည် အာရှုရိတိုင်း အရှေ့သို့ စီးသွားလေ ၏ ။ စတုတ္ထမြစ်ကား ဥဖရတ်အမည်ရှိ ၏ ။

(src)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് ‍ തോട്ടത്തില് ‍ വേല ചെയ് ‍ വാനും അതിനെ കാപ്പാനും അവിടെ ആക്കി .
(trg)="b.GEN.2.15.1"> ထိုအခါ ထာဝရအရှင်ဘုရားသခင်သည် လူကိုယူ ၍ ဧဒင်ဥယျာဉ်ကို ပြုစုစောင့်ရှောက်စေခြင်းငှါ ထားတော်မူ ၏ ။

(src)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് ‍ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .
(trg)="b.GEN.2.16.1"> ထာဝရအရှင်ဘုရားသခင်ကလည်း ၊ ကောင်းမကောင်းကို သိကျွမ်းရာအပင်မှတပါး ၊ ထိုဥယျာဉ် ၌ ရှိသမျှသော အပင်တို့ ၏ အသီးကို သင်သည် စားရသောအခွင့်ရှိ ၏ ။

(src)="b.GEN.2.17.1"> എന്നാല് ‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ‍ ഫലം തിന്നരുതു ; തിന്നുന്ന നാളില് ‍ നീ മരിക്കും .
(trg)="b.GEN.2.17.1"> ထိုအပင် ၏ အသီးကိုကား မစားရ ။ စားသောနေ့တွင် ဧကန်အမှန်သေရမည်ဟု လူကို ပညက် ထားတော်မူ ၏ ။

(src)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ‍ ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് ‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .
(trg)="b.GEN.2.18.1"> ထာဝရအရှင်ဘုရားသခင်ကလည်း ၊ ယောက်ျားသည် တယောက်တည်းမနေကောင်း ၊ သူနှင့်တော်သော အထောက်အမကို သူဘို့ငါလုပ်ဦးမည်ဟု အကြံရှိတော်မူ ၏ ။

(src)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് ‍ മ്മിച്ചിട്ടു മനുഷ്യന് ‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന് ‍ അവന്റെ മുമ്പില് ‍ വരുത്തി ; സകല ജീവജന്തുക്കള് ‍ ക്കും മനുഷ്യന് ‍ ഇട്ടതു അവേക്കു പേരായി ;
(trg)="b.GEN.2.19.1"> ထာဝရရှင်ဘုရားသခင်သည် မြေတိရစ္ဆာန်တို့နှင့် ၊ မိုဃ်းကောင်းကင်ငှက်အပေါင်းတို့ကို မြေဖြင့်ဖန်ဆင်း တော်မူပြီးလျှင် ၊ လူသည် အဘယ်သို့ခေါ်ဝေါ်သမုတ်မည်ကို သိခြင်းငှာ ၊ လူရှိရာသို့ ဆောင်ခဲ့တော်မူ ၏ ။ လူသည် လည်း အသက်ရှင်သော သတ္တဝါအပေါင်းတို့ကို ခေါ်ဝေါ် သမုတ်သည့်အတိုင်း ၊ နာမည်အသီးအသီးရှိကြ ၏ ။

(src)="b.GEN.2.20.1"> മനുഷ്യന് ‍ എല്ലാ കന്നുകാലികള് ‍ ക്കും ആകാശത്തിലെ പറവകള് ‍ ക്കും എല്ലാ കാട്ടുമൃഗങ്ങള് ‍ ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .
(trg)="b.GEN.2.20.1"> ထိုသို့လူသည် သားယဉ်အပေါင်းတို့ကို ၎ င်း ၊ မိုဃ်းကောင်းကင် ငှက်အပေါင်းတို့ကို ၎ င်း ၊ မိုဃ်းကောင်း ကင်ငှက်အပေါင်းတို့ကို ၎ င်း ၊ သားရဲအပေါင်းတို့ကို ၎ င်း ၊ အမည်ပေး ၍ မှည့်လေ ၏ ။ သို့သော်လည်း လူနှင့်တော် သော အထောက်အမ မပေါ်မရှိသေး ၊

(src)="b.GEN.2.21.1"> ആകയാല് ‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ‍ ഉറങ്ങിയപ്പോള് ‍ അവന്റെ വാരിയെല്ലുകളില് ‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .
(trg)="b.GEN.2.21.1"> ထိုအခါ ထာဝရအရှင်ဘုရားသခင်သည် လူကို ကြီးသောအိပ်ခြင်းဖြင့် အိပ်စေတော်မူ ၍ ၊ လူသည် အိပ်ပျော်စဉ် ၊ နံရိုးတချောင်းကို ဘုရားသခင်ထုတ်ပြီးလျှင် ၊ ထိုအရိုးအစားအသားကို စေ့စပ်စေတော်မူ ၏ ။

(src)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് ‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് ‍ കൊണ്ടുവന്നു .
(trg)="b.GEN.2.22.1"> ထာဝရအရှင်ဘုရားသခင်သည် လူထဲကထုတ်သော နံရိုးဖြင့် လူမိန်းမကိုဖန်ဆင်း ၍ လူရှိရာသို့ ဆောင်ခဲ့ တော်မူ ၏ ။

(src)="b.GEN.2.23.1"> അപ്പോള് ‍ മനുഷ്യന് ‍ ; ഇതു ഇപ്പോള് ‍ എന്റെ അസ്ഥിയില് ‍ നിന്നു അസ്ഥിയും എന്റെ മാംസത്തില് ‍ നിന്നു മാംസവും ആകുന്നു . ഇവളെ നരനില് ‍ നിന്നു എടുത്തിരിക്കയാല് ‍ ഇവള് ‍ ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .
(trg)="b.GEN.2.23.1"> လူကလည်း ၊ ယခု ဤသူသည်ငါ့အရိုးထဲကအရိုး ၊ ငါ့အသားထဲက အသားဖြစ် ၏ ။ လူထဲက ထုတ်သော ကြောင့် သူ့ကိုလူမိန်းမဟု ခေါ်ဝေါ်အပ်သည်ဟု ဆိုလေ ၏ ။

(src)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് ‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ‍ ഏക ദേഹമായി തീരും .
(trg)="b.GEN.2.24.1"> ထိုအကြောင်းကြောင့် ယောက်ျားသည် ကိုယ်မိဘကို စွန့် ၍ ၊ ကိုယ့်ခင်ပွန်း ၌ မှီဝဲသဖြင့် ၊ ထိုသူတို့သည် တသားတကိုယ်တည်း ဖြစ်ရလိမ့်မည် ။

(src)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ‍ ക്കും നാണം തോന്നിയില്ലതാനും .
(trg)="b.GEN.2.25.1"> ထိုသူလင်မယားနှစ်ဦးတို့သည် အဝတ်မဝတ်ဘဲ နေ ၍ ၊ ရှက်ကြောက်ခြင်းနှင့်ကင်းလွတ်ကြ ၏ ။

(src)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് ‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .
(trg)="b.GEN.3.1.1"> မြွေသည် ထာဝရအရှင်ဘုရားသခင် ဖန်ဆင်းတော်မူသော မြေတိရစ္ဆာန်သကာတို့ထက် လိမ္မာသည် ဖြစ် ၍ ၊ မိန်းမအား သင်တို့သည် ဥယျာဉ် ၌ ရှိသမျှသောအပင်တို့ ၏ အသီးကိုမစားရဟု ဧကန်စင်စစ် ဘုရား သခင်မိန့်တော်မူသလောဟု မေး ၏ ။

(src)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ‍ ക്കു തിന്നാം ;
(trg)="b.GEN.3.2.1"> မိန်းမကလည်း ၊ ငါတို့သည် ဥယျာဉ်ရှိသော အပင်တို့ ၏ အသီးကိုစားရသော အခွင့်ရှိ ၏ ။

(src)="b.GEN.3.3.1"> എന്നാല് ‍ നിങ്ങള് ‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .
(trg)="b.GEN.3.3.1"> ဥယျာဉ်အလယ် ၌ ရှိသော အပင် ၏ အသီးကိုကား ၊ သင်တို့သည် မကိုင်မစားပဲ နေကြလော့ ၊ သို့မဟုတ် သေမည်ဟု ဘုရားသခင် အမိန့်တော်ရှိသည်ဟု မြွေအားဆို ၏ ။

(src)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് ‍ മരിക്കയില്ല നിശ്ചയം ;
(trg)="b.GEN.3.4.1"> မြွေကလည်း သင်တို့သည် ဧကန်အမှန် သေရမည်မဟုတ် ၊

(src)="b.GEN.3.5.1"> അതു തിന്നുന്ന നാളില് ‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് ‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .
(trg)="b.GEN.3.5.1"> အကြောင်းမူကား ၊ ထိုအသီးကိုစားသောနေ့ ၌ သင်တို့သည် မျက်စိပွင့်လင်းလျက် ကောင်းမကောင်းကို သိ ၍ ၊ ဘုရားသခင်ကဲ့သို့ ဖြစ်ကြ လတံ့သည်ကို ၊ ဘုရားသခင်သိတော်မူသည်ဟု မိန်းမအားဆို ၏ ။

(src)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് ‍ നല്ലതും കാണ്മാന് ‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് ‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ‍ ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .
(trg)="b.GEN.3.6.1"> ထိုအပင်သည် စားဘွယ်ကောင်းခြင်း ၊ အဆင်းလည်းလှခြင်း ၊ ပညာတိုးပွားစေလိုသောငှါ ၊ နှစ်သက် ဖွယ်သော အပင်ဖြစ်ခြင်းကို မိန်းမသည် မြင်လျှင် ၊ အသီးကို ယူ ၍ စား ၏ ။ မိမိခင်ပွန်းအားလည်း ပေး ၍ သူသည်လည်း စား ၏ ။

(src)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് ‍ നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ‍ ക്കു അരയാട ഉണ്ടാക്കി .
(trg)="b.GEN.3.7.1"> ထိုသူနှစ်ယောက်တို့သည် မျက်စိပွင့်လင်း ၍ မိမိတို့ ၌ အဝတ်အချည်းစည်းရှိသည်ကို သိမြင်လျှင် ၊ မိမိတို့ ဝတ်ရန်ဖို့ သင်္ဘောသဖန်းပင်အရွက်တို့ကို ချုပ်စပ် ၍ ခါးစည်းကိုလုပ်ကြ ၏ ။

(src)="b.GEN.3.8.1"> വെയിലാറിയപ്പോള് ‍ യഹോവയായ ദൈവം തോട്ടത്തില് ‍ നടക്കുന്ന ഒച്ച അവര് ‍ കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് ‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ‍ ഒളിച്ചു .
(trg)="b.GEN.3.8.1"> နေဧသောအချိန်တွင် ၊ ထိုဥယျာဉ် ၌ ထာဝရအရှင်ဘုရားသခင် ကြွတော်မူသောအသံကို လုလင်မယားတို့သည် ကြားလျှင် ၊ အထံတော်မှ လွတ်ခြင်းငှါ ၊ ဥယျာဉ်အပင် တို့တွင် ပုန်းကွယ်လျက် နေကြ ၏ ။

(src)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .
(trg)="b.GEN.3.9.1"> ထာဝရအရှင် ဘုရားသခင်ကလည်း ၊ သင်သည် အဘယ်မှာရှိသနည်းဟု ၊ လူကိုခေါ်တော်မူ ၏ ။

(src)="b.GEN.3.10.1"> തോട്ടത്തില് ‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന് ‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.3.10.1"> လူကလည်း ဥယျာဉ် ၌ ကိုယ်တော် ၏ အသံကို ကျွန်တော်ကြားလျှင် ၊ အဝတ်အချည်းစည်းရှိသောကြောင့် ၊ ကြောက် ၍ ပုန်းလျက်နေပါသည်ဟု လျှောက်လေ ၏ ။

(src)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് ‍ പറഞ്ഞു ? തിന്നരുതെന്നു ഞാന് ‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ‍ ചോദിച്ചു .
(trg)="b.GEN.3.11.1"> ဘုရားသခင်ကလည်း ၊ သင် ၌ အဝတ်အချည်းစည်းရှိသည်ကို သင်အားအဘယ်သူပြောသနည်း ။ မစားရဟု ငါပညတ်သော အပင် ၏ အသီးကို စားပြီလောဟု မေးတော်မူ ၏ ။

(src)="b.GEN.3.12.1"> അതിന്നു മനുഷ്യന് ‍ എന്നോടു കൂടെ ഇരിപ്പാന് ‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് ‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു .
(trg)="b.GEN.3.12.1"> လူကလည်း ကျွန်တော် ၌ အပ်ပေးတော်မူသော မိန်းမသည် ထိုအပင် ၏ အသီးကိုပေး ၍ ကျွန်တော်စားမိပါသည်ဟု လျှောက်လေ ၏ ။

(src)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് ‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .
(trg)="b.GEN.3.13.1"> ထာဝရအရှင်ဘုရားသခင်ကလည်း ၊ သင်သည် အဘယ်သို့ပြုပြီးသနည်းဟု မိန်းမအားမေးတော်မူလျှင် ၊ မိန်းမက မြွေသည် ကျွန်တော်မကို လှည့်စား ၍ ၊ ကျွန်တော်မသည်စားမိပါပြီဟု လျှောက်လေ ၏ ။

(src)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .
(trg)="b.GEN.3.14.1"> ထာဝရအရှင်ဘုရားသခင်သည် မြွေကိုခေါ် ၍ သင်သည် ဤအမှုကို ပြုသောကြောင့် သားယဉ်သားရဲ အပေါင်းတို့ထက် ကျိန်ခြင်းကို ခံရ ၏ ။ သင်သည် ဝမ်းဖြင့် သွား ၍ မြေမှုန့်ကို တသက်လုံးစားရမည် ။

(src)="b.GEN.3.15.1"> ഞാന് ‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ‍ ശത്രുത്വം ഉണ്ടാക്കും . അവന് ‍ നിന്റെ തല തകര് ‍ ക്കും ; നീ അവന്റെ കുതികാല് ‍ തകര് ‍ ക്കും .
(trg)="b.GEN.3.15.1"> သင်နှင့်မိန်းမကို ၎ င်း ၊ သင် ၏ အမျိုးအနွယ်နှင့် မိန်းမ ၏ အမျိုးအနွယ်ကို ၎ င်း ၊ ငါသည်ရန်ငြိုးဖွဲ့စေမည် ။ သူသည် သင် ၏ ခေါင်းကို ကြိတ်လိမ့်မည် ၊ သင်သည် သူ ၏ ဖနောင့်ကို ကြိတ်လိမ့်မည်ဟု မိန့်တော်မူ ၏ ။

(src)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് ‍ നിനക്കു കഷ്ടവും ഗര് ‍ ഭധാരണവും ഏറ്റവും വര് ‍ ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ‍ ത്താവിനോടു ആകും ; അവന് ‍ നിന്നെ ഭരിക്കും .
(trg)="b.GEN.3.16.1"> မိန်းမကိုလည်း ၊ သင် ၌ ကိုယ်ဝန်ဆောင်ခြင်း ဝေဒနာကို ငါအလွန်များပြားစေရမည် ။ ပင်ပန်းစွာ ဝေဒနာကို ခံ ၍ သားဘွားရမည် ။ ကိုယ်ခင်ပွန်း ၏ အလိုသို့လိုက် ၍ သူ ၏ အုပ်စိုးခြင်းကိုလည်း ခံရမည်ဟု မိန့် တော်မူ ၏ ။

(src)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് ‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് ‍ നിന്നു അഹോവൃത്തി കഴിക്കും .
(trg)="b.GEN.3.17.1"> ယောက်ျားကိုလည်း ၊ ထိုအပင် ၏ အသီးကို မစားရဟု ငါပညတ်သော်လည်း ၊ သင်သည်မယား ၏ စကားကိုနားထောင် ၍ စားမိသောကြောင့် ၊ မြေသည် သင် ၏ အတွက် ကျိန်ခြင်းကို ခံလျက်ရှိ ၏ ။ မြေ ၏ အသီးကို တသက်ပတ်လုံးပင်ပန်းစွာ စားရမည် ။

(src)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് ‍ നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .
(trg)="b.GEN.3.18.1"> ဆူးပင်အမျိုးမျိုးတို့ကိုလည်း သင်အဖို့ မြေပေါက်စေမည် ။ လယ် ၌ ဖြစ်သော ဟင်းသီးဟင်းရွက်တို့ကို သင် စားရမည် ။

(src)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് ‍ തിരികെ ചേരുവോളം മുഖത്തെ വിയര് ‍ പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് ‍ തിരികെ ചേരും .
(trg)="b.GEN.3.19.1"> သင်ထွက်ရာမြေသို့မပြန်မှီတိုင်အောင် ၊ သင် ၏ မျက်နှာမှချွေးထွက်လျက် အစာကိုစားရမည် ။ အကြောင်းမူကား ၊ သင်သည် မြေမှုန့်ဖြစ် ၍ မြေမှုန့်သို့ ပြန်ရမည်ဟု မိန့်တော်မူ ၏ ။

(src)="b.GEN.3.20.1"> മനുഷ്യന് ‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ‍ ജീവനുള്ളവര് ‍ ക്കെല്ലാം മാതാവല്ലോ .
(trg)="b.GEN.3.20.1"> ထိုအခါလူသည် မိမိမယားကို ဧဝအမည်ဖြင့် မှည့်လေ ၏ ။ အကြောင်းမူကား ၊ သူသည် အသက်ရှင် သော သူအပေါင်းတို့ ၏ အမိဖြစ်သတည်း ။

(src)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് ‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .
(trg)="b.GEN.3.21.1"> ထာဝရအရှင် ဘုရားသခင်သည်လည်း လူလင် မယားတို့ သားရေဖြင့် ပတ်လုံကိုလုပ် ၍ ဝတ်ခြုံစေတော် မူ ၏ ။

(src)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് ‍ നന്മതിന്മകളെ അറിവാന് ‍ തക്കവണ്ണം നമ്മില് ‍ ഒരുത്തനെപ്പോലെ ആയിത്തീര് ‍ ന്നിരിക്കുന്നു ; ഇപ്പോള് ‍ അവന് ‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് ‍ സംഗതിവരരുതു എന്നു കല്പിച്ചു .
(trg)="b.GEN.3.22.1"> ထာဝရအရှင်ဘုရားသခင်ကလည်း ၊ လူသည် ငါတို့တွင် တပါးပါးကဲ့သို့ဖြစ် ၍ ၊ ကောင်းမကောင်း သိတတ် ၏ ။ ယခုမှာ သူသည် ထာဝရအသက်ကို ရခြင်းငှါ ၊ လက်ကိုဆန့်လျက် အသက်ပင် ၏ အသီးကို ယူ ၍ မစားသင့်ဟု မိန့်တော်မူ ၏ ။

(src)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് ‍ തോട്ടത്തില് ‍ നിന്നു പുറത്താക്കി .
(trg)="b.GEN.3.23.1"> လူသည် မိမိထွက်သော မြေ ၌ လုပ်ရမည်အကြောင်း ၊ ထာဝရအရှင်ဘုရားသခင်သည် ဧဒင် ဥယျာဉ်ထဲက လွှတ်လိုက်တော်မူ ၏ ။

(src)="b.GEN.3.24.1"> ഇങ്ങനെ അവന് ‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് ‍ അവന് ‍ ഏദെന് ‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ‍ ത്തി .
(trg)="b.GEN.3.24.1"> ထိုသို့လူကို နှင်ထုတ်ပြီးလျှင် ၊ အသက်ပင်လမ်းကို စောင့်ရှောက်စေခြင်းငှါ ၊ မီးစင်လက်နက်နှင့်တကွ ခေရုဗိမ်တို့ကို ဥယျာဉ်အရှေ့ဘက် ၌ ထားတော်မူ ၏ ။

(src)="b.GEN.4.1.1"> അനന്തരം മനുഷ്യന് ‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് ‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .
(trg)="b.GEN.4.1.1"> ထိုနောက် ၊ လူအာဒံသည် မယားဧဝနှင့်ဆက်ဆံသဖြင့် ၊ ဧဝသည် ပဋိသန္ဓေစွဲယူ ၍ ၊ ကာဣနကို ဘွားမြင် လျှင် ၊ ထာဝရဘုရား ၏ လူကို ငါရပြီဟုဆိုလေ ၏ ။

(src)="b.GEN.4.2.1"> പിന്നെ അവള് ‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ‍ ആട്ടിടയനും കയീന് ‍ കൃഷിക്കാരനും ആയിത്തീര് ‍ ന്നു .
(trg)="b.GEN.4.2.1"> တဖန်သူ့ညီ အာဗေလေကို ဘွားမြင်လေ ၏ ။ အာဗေလကား သိုးထိန်းဖြစ် ၏ ။ ကာဣနကားလယ်လုပ် သောသူဖြစ် ၏ ။

(src)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് ‍ നിലത്തെ അനുഭവത്തില് ‍ നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .
(trg)="b.GEN.4.3.1"> အချိန်စေ့သောအခါ ၊ ကာဣနသည် ထာဝရဘုရားထံ ပူဇော်သက္ကာဘို့ ၊ မြေအသီးကို ဆောင်ခဲ့ ၏ ။

(src)="b.GEN.4.4.1"> ഹാബെലും ആട്ടിന് ‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില് ‍ നിന്നു , അവയുടെ മേദസ്സില് ‍ നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .
(trg)="b.GEN.4.4.1"> အာဗေလသည်လည်း မိမိသိုးစုတွင် အဦးဘွားသော သားအချို့နှင့် ၊ သိုးဆီဥကိုဆောင်ခဲ့ ၏ ။ ထာဝရ ဘုရားသည် အာဗေလနှင့် သူ ၏ ပူဇော်သက္ကာကို ပမာဏ ပြုတော်မူ ၏ ။

(src)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .
(trg)="b.GEN.4.5.1"> ကာဣနနှင့်သူ ၏ ပူဇော်သက္ကာကို ပမာဏ ပြုတော်မမူ ၊ ထိုကြောင့် ကာဣနသည် အလွန်စိတ်ဆိုး ၍ မျက်နှာပျက်လေ ၏ ။

(src)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?
(trg)="b.GEN.4.6.1"> ထာဝရဘုရားကလည်း သင်သည် အဘယ်ကြောင့် စိတ်ဆိုးသနည်း ။ အဘယ်ကြောင့် မျက်နှာပျက် သနည်း ။

(src)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് ‍ പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ‍ ക്കല് ‍ കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .
(trg)="b.GEN.4.7.1"> သင်သည် ကောင်းမွန်စွာ ပြုလုပ်အခွင့်မရလော ။ ကောင်းမွန်စွာ မပြုလျှင် ၊ အပြစ်ဖြေသော ယဇ် ကောင်သည်တံခါးနားမှာ ဝပ်လျက်ရှိ ၏ ။ သူသည် သင် ၏ အလိုသို့လိုက် ၍ ၊ သင်သည် သူ့ကို အုပ်စိုးရ ၏ ဟု ကာဣနကိုမိန့်တော်မူ ၏ ။

(src)="b.GEN.4.8.1"> എന്നാറെ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് ‍ വയലില് ‍ ഇരിക്കുമ്പോള് ‍ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു കയര് ‍ ത്തു അവനെ കൊന്നു .
(trg)="b.GEN.4.8.1"> ကာဣနကလည်း လယ်သို့ သွားကြကုန်အံ့ဟု ညီအာဗေလကိုခေါ် ၍ ၊ လယ်သို့ရောက်သောအခါ ၊ ညီ အာဗေလကိုရန်ဘက်ပြု ၍ သတ်လေ ၏ ။

(src)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് ‍ എവിടെ എന്നു ചോദിച്ചതിന്നുഞാന് ‍ അറിയുന്നില്ല ; ഞാന് ‍ എന്റെ അനുജന്റെ കാവല് ‍ ക്കാരനോ എന്നു അവന് ‍ പറഞ്ഞു .
(trg)="b.GEN.4.9.1"> ထာဝရဘုရားကလည်း သင့်ညီ အာဗေလသည် အဘယ်မှာရှိသနည်းဟု ကာဣနကို မေးတော်မူလျှင် အကျွန်ုပ်မသိပါ ။ အကျွန်ုပ်သည် ညီကို စောင့်ရသော သူဖြစ်ပါသလောဟု လျှောက်ဆို ၏ ။

(src)="b.GEN.4.10.1"> അതിന്നു അവന് ‍ അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് ‍ നിന്നു എന്നോടു നിലവിളിക്കുന്നു .
(trg)="b.GEN.4.10.1"> ဘုရားသခင်ကလည်း ၊ သင်သည် အဘယ်သို့ ပြုပြီးသနည်း ။ သင်ညီအသွေး ၏ အသံသည် မြေထဲက ငါ့ကို အော်ဟစ်လျက်ရှိသည်တကား ။

(src)="b.GEN.4.11.1"> ഇപ്പോള് ‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് ‍ നിന്നു ഏറ്റുകൊള് ‍ വാന് ‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .
(trg)="b.GEN.4.11.1"> သို့ဖြစ် ၍ သင့်ညီ ၏ အသွေးကို ခံယူခြင်းငှါ ၊ မိမိပစပ်ကိုဖွင့်သော မြေကြီး ၏ ကျိန်ခြင်းကို သင်သည် ခံရသောကြောင့် ၊

(src)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് ‍ നിലം ഇനിമേലാല് ‍ തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും .
(trg)="b.GEN.4.12.1"> ယခုမှစ ၍ မြေ ၌ လုပ်သောအခါ ပကတိအတိုင်း အသီးအနှံကို မရရ ။ မြေကြီးပေါ်မှ ပြေးရသောသူ ၊ အရပ်ရပ်လည်ရသောသူ ဖြစ်ရလိမ့်မည်ဟု မိန့်တော်မူ ၏ ။

(src)="b.GEN.4.13.1"> കയീന് ‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് ‍ കഴിയുന്നതിനെക്കാള് ‍ വലിയതാകുന്നു .
(trg)="b.GEN.4.13.1"> ကာဣနကလည်း အကျွန်ုပ်အပြစ်သည် မဖြေနိုင်အောင် ကြီးပါသလော ။

(src)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് ‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും ; ആരെങ്കിലും എന്നെ കണ്ടാല് ‍ , എന്നെ കൊല്ലും എന്നു പറഞ്ഞു .
(trg)="b.GEN.4.14.1"> အကျွန်ုပ်ကို မြေကြီးပြင်မှ ယနေ့နှင်ထုတ်တော်မူပြီ ၊ မျက်နှာတော်ကိုလည်း မမြင်ရ ။ မြေကြီးပေါ်မှာ ပြေးရသောသူ ၊ အရပ်ရပ်လည်ရသော သူဖြစ်ပါရမည် ။ တွေ့သမျှသော သူတို့သည် အကျွန်ုပ်ကို သတ်ပါလိမ့်မည် ဟု ထာဝရဘုရားကို လျှောက်ဆို ၏ ။

(src)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് ‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .
(trg)="b.GEN.4.15.1"> ထာဝရဘုရားကလည်း သို့ဖြစ် ၍ ကာဣနကို သတ်သောသူမည်သည်ကား ၊ ခုနစ်ဆသောအပြစ်ဒဏ်ကို ခံရလိမ့်မည်ဟု မိန့်တော်မူပြီးလျှင် ၊ ကာဣနကိုတွေ့သောသူ တစုံတယောက်မျှ မသတ်စေခြင်းငှါ ၊ ထာဝရဘုရားသည် သူ ၌ အမှတ်ပေးတော်မူ ၏ ။

(src)="b.GEN.4.16.1"> അങ്ങനെ കയീന് ‍ യഹോവയുടെ സന്നിധിയില് ‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ‍ ത്തു .
(trg)="b.GEN.4.16.1"> ကာဣနသည် ထာဝရဘုရားထံတော်မှ ထွက်သွား ၍ ၊ ဧဒင်ပြည် အရှေ့ ၊ နောဒပြည်တွင် နေလေ ၏ ။

(src)="b.GEN.4.17.1"> കയീന് ‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ‍ ഒരു പട്ടണം പണിതു , ഹാനോക് ‍ എന്നു തന്റെ മകന്റെ പേരിട്ടു .
(trg)="b.GEN.4.17.1"> ထိုအခါကာဣနသည် မိမိမယားနှင့် ဆက်ဆံသဖြင့် ၊ သူသည် ပဋိသန္ဓေစွဲယူ ၍ ၊ သားဧနောက်ကို ဘွားမြင်လေ ၏ ။ ကာဣနသည်လည်း မြို့ကိုတည် ၍ မိမိသား ၏ အမည်အလိုက် ၊ ထိုမြို့ကို ဧနောက်မြို့ဟု သမုတ်လေ ၏ ။

(src)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് ‍ മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ‍ ലാമെക്കിനെ ജനിപ്പിച്ചു .
(trg)="b.GEN.4.18.1"> ဧနောက်သားကား ၊ ဣရဒ် ၊ ဣရဒ်သားကား ၊ မဟုယေလ ၊ မဟုယေလသားကား ၊ မသုရှလ ၊ မသုရှလ သားကား ၊ လာမက်တည်း ။

(src)="b.GEN.4.19.1"> ലാമെക് ‍ രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ‍ ക്കു സില്ലാ എന്നും പേര് ‍ .
(trg)="b.GEN.4.19.1"> လာမက်သည် ၊ အာဒနှင့်ဇိလ အမည်ရှိသော မိန်းမနှစ်ယောက်နှင့် အိမ်ထောင်ဘက်ပြု ၍ ၊

(src)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് ‍ കൂടാരവാസികള് ‍ ക്കും പശുപാലകന്മാര് ‍ ക്കും പിതാവായ്തീര് ‍ ന്നു .
(trg)="b.GEN.4.20.1"> အာဒသည် သားယာဗလကိုဘွားမြင်လေ ၏ ။ ထိုသားကား ၊ တဲ ၌ နေသောသူ ၊ သိုးနွားစသည်တို့ကို မွေးသော သူတို့ ၏ အဘဆရာ ဖြစ်လေသတည်း ။