# ko/Korean.xml.gz
# ml/Malayalam.xml.gz


(src)="b.GEN.1.1.1"> 태초에 하나님이 천지를 창조하시니라
(trg)="b.GEN.1.1.1"> ആദിയില് ‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .

(src)="b.GEN.1.2.1"> 땅이 혼돈하고 공허하며 흑암이 깊음 위에 있고 하나님의 신은 수면에 운행하시니라
(trg)="b.GEN.1.2.1"> ഭൂമി പാഴായും ശൂന്യമായും ഇരുന്നു ; ആഴത്തിന്മീതെ ഇരുള് ‍ ഉണ്ടായിരുന്നു . ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് ‍ മീതെ പരിവര് ‍ ത്തിച്ചുകൊണ്ടിരുന്നു .

(src)="b.GEN.1.3.1"> 하나님이 가라사대 빛이 있으라 하시매 빛이 있었고
(trg)="b.GEN.1.3.1"> വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു ; വെളിച്ചം ഉണ്ടായി .

(src)="b.GEN.1.4.1"> 그 빛이 하나님의 보시기에 좋았더라 하나님이 빛과 어두움을 나누사
(trg)="b.GEN.1.4.1"> വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില് ‍ വേര് ‍ പിരിച്ചു .

(src)="b.GEN.1.5.1"> 빛을 낮이라 칭하시고 어두움을 밤이라 칭하시니라 저녁이 되며 아침이 되니 이는 첫째 날이니라
(trg)="b.GEN.1.5.1"> ദൈവം വെളിച്ചത്തിന്നു പകല് ‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , ഒന്നാം ദിവസം .

(src)="b.GEN.1.6.1"> 하나님이 가라사대 물 가운데 궁창이 있어 물과 물로 나뉘게 하리라 하시고
(trg)="b.GEN.1.6.1"> ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില് ‍ വേര് ‍ പിരിവായിരിക്കട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.7.1"> 하나님이 궁창을 만드사 궁창 아래의 물과 궁창 위의 물로 나뉘게 하시매 그대로 되니라
(trg)="b.GEN.1.7.1"> വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന് ‍ കീഴുള്ള വെള്ളവും വിതാനത്തിന് ‍ മീതെയുള്ള വെള്ളവും തമ്മില് ‍ വേര് ‍ പിരിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.8.1"> 하나님이 궁창을 하늘이라 칭하시니라 저녁이 되며 아침이 되니 이는 둘째 날이니라
(trg)="b.GEN.1.8.1"> ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു . സന്ധ്യയായി ഉഷസ്സുമായി , രണ്ടാം ദിവസം .

(src)="b.GEN.1.9.1"> 하나님이 가라사대 천하의 물이 한 곳으로 모이고 뭍이 드러나라 하시매 그대로 되니라
(trg)="b.GEN.1.9.1"> ദൈവംആകാശത്തിന് ‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.10.1"> 하나님이 뭍을 땅이라 칭하시고 모인 물을 바다라 칭하시니라 하나님의 보시기에 좋았더라
(trg)="b.GEN.1.10.1"> ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.11.1"> 하나님이 가라사대 땅은 풀과 씨 맺는 채소와 각기 종류대로 씨 가진 열매 맺는 과목을 내라 하시매 그대로 되어
(trg)="b.GEN.1.11.1"> ഭൂമിയില് ‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില് ‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.12.1"> 땅이 풀과 각기 종류대로 씨 맺는 채소와 각기 종류대로 씨 가진열매 맺는 나무를 내니 하나님의 보시기에 좋았더라
(trg)="b.GEN.1.12.1"> ഭൂമിയില് ‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.13.1"> 저녁이 되며 아침이 되니 이는 세째 날이니라
(trg)="b.GEN.1.13.1"> സന്ധ്യയായി ഉഷസ്സുമായി , മൂന്നാം ദിവസം .

(src)="b.GEN.1.14.1"> 하나님이 가라사대 하늘의 궁창에 광명이 있어 주야를 나뉘게 하라 또 그 광명으로 하여 징조와 사시와 일자와 연한이 이루라
(trg)="b.GEN.1.14.1"> പകലും രാവും തമ്മില് ‍ വേര് ‍ പിരിവാന് ‍ ആകാശവിതാനത്തില് ‍ വെളിച്ചങ്ങള് ‍ ഉണ്ടാകട്ടെ ; അവ അടയാളങ്ങളായും കാലം , ദിവസം , സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ ;

(src)="b.GEN.1.15.1"> 또 그 광명이 하늘의 궁창에 있어 땅에 비취라 하시고 ( 그대로 되니라 )
(trg)="b.GEN.1.15.1"> ഭൂമിയെ പ്രകാശിപ്പിപ്പാന് ‍ ആകാശവിതാനത്തില് ‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.16.1"> 하나님이 두 큰 광명을 만드사 큰 광명으로 낮을 주관하게 하시고 작은 광명으로 밤을 주관하게 하시며 또 별들을 만드시고
(trg)="b.GEN.1.16.1"> പകല് ‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി ; നക്ഷത്രങ്ങളെയും ഉണ്ടാക്കി .

(src)="b.GEN.1.17.1"> 하나님이 그것들을 하늘의 궁창에 두어 땅에 비취게 하시며
(trg)="b.GEN.1.17.1"> ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില് ‍ വേര് ‍ പിരിപ്പാനുമായി

(src)="b.GEN.1.18.1"> 주야를 주관하게 하시며 빛과 어두움을 나뉘게 하시니라 하나님의 보시기에 좋았더라
(trg)="b.GEN.1.18.1"> ദൈവം അവയെ ആകാശവിതാനത്തില് ‍ നിര് ‍ ത്തി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.19.1"> 저녁이 되며 아침이 되니 이는 네째 날이니라
(trg)="b.GEN.1.19.1"> സന്ധ്യയായി ഉഷസ്സുമായി , നാലാം ദിവസം .

(src)="b.GEN.1.20.1"> 하나님이 가라사대 물들은 생물로 번성케 하라 땅위 하늘의 궁창에는 새가 날으라 하시고
(trg)="b.GEN.1.20.1"> വെള്ളത്തില് ‍ ജലജന്തുക്കള് ‍ കൂട്ടമായി ജനിക്കട്ടെ ; ഭൂമിയുടെ മീതെ ആകാശവിതാനത്തില് ‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു .

(src)="b.GEN.1.21.1"> " 하나님이 큰 물고기와 물에서 번성하여 움직이는 모든 생물을 그 종류대로 , 날개 있는 모든 새를 그 종류대로 창조하시니 하나님의 보시기에 좋았더라 "
(trg)="b.GEN.1.21.1"> ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില് ‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.22.1"> 하나님이 그들에게 복을 주어 가라사대 생육하고 번성하여 여러 바다 물에 충만하라 새들도 땅에 번성하라 하시니라
(trg)="b.GEN.1.22.1"> നിങ്ങള് ‍ വര് ‍ ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില് ‍ നിറവിന് ‍ ; പറവജാതി ഭൂമിയില് ‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു .

(src)="b.GEN.1.23.1"> 저녁이 되며 아침이 되니 이는 다섯째 날이니라
(trg)="b.GEN.1.23.1"> സന്ധ്യയായി ഉഷസ്സുമായി , അഞ്ചാം ദിവസം .

(src)="b.GEN.1.24.1"> 하나님이 가라사대 땅은 생물을 그 종류대로 내되 육축과 기는 것과 땅의 짐승을 종류대로 내라 하시고 ( 그대로 되니라 )
(trg)="b.GEN.1.24.1"> അതതുതരം കന്നുകാലി , ഇഴജാതി , കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള് ‍ ഭൂമിയില് ‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.25.1"> 하나님이 땅의 짐승을 그 종류대로 육축을 그 종류대로 땅에 기는 모든 것을 그 종류대로 만드시니 하나님의 보시기에 좋았더라
(trg)="b.GEN.1.25.1"> ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി ; നല്ലതു എന്നു ദൈവം കണ്ടു .

(src)="b.GEN.1.26.1"> 하나님이 가라사대 우리의 형상을 따라 우리의 모양대로 우리가 사람을 만들고 그로 바다의 고기와 공중의 새와 육축과 온 땅과 땅에 기는 모든 것을 다스리게 하자 하시고
(trg)="b.GEN.1.26.1"> അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില് ‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക ; അവര് ‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര് ‍ വ്വഭൂമിയിന്മേലും ഭൂമിയില് ‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു .

(src)="b.GEN.1.27.1"> 하나님이 자기 형상 곧 하나님의 형상대로 사람을 창조하시되 남자와 여자를 창조하시고
(trg)="b.GEN.1.27.1"> ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് ‍ മനുഷ്യനെ സൃഷ്ടിച്ചു , ദൈവത്തിന്റെ സ്വരൂപത്തില് ‍ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു .

(src)="b.GEN.1.28.1"> " 하나님이 그들에게 복을 주시며 그들에게 이르시되 생육하고 번성하여 땅에 충만하라 , 땅을 정복하라 , 바다의 고기와 공중의 새와 땅에 움직이는 모든 생물을 다스리라 하시니라 "
(trg)="b.GEN.1.28.1"> ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള് ‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് ‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന് ‍ എന്നു അവരോടു കല്പിച്ചു .

(src)="b.GEN.1.29.1"> 하나님이 가라사대 내가 온 지면의 씨 맺는 모든 채소와 씨 가진 열매 맺는 모든 나무를 너희에게 주노니 너희 식물이 되리라
(trg)="b.GEN.1.29.1"> ഭൂമിയില് ‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ , ഞാന് ‍ നിങ്ങള് ‍ ക്കു തന്നിരിക്കുന്നു ; അവ നിങ്ങള് ‍ ക്കു ആഹാരമായിരിക്കട്ടെ ;

(src)="b.GEN.1.30.1"> 또 땅의 모든 짐승과 공중의 모든 새와 생명이 있어 땅에 기는 모든 것에게는 내가 모든 푸른 풀을 식물로 주노라 하시니 그대로 되니라
(trg)="b.GEN.1.30.1"> ഭൂമിയിലെ സകലമൃഗങ്ങള് ‍ ക്കും ആകാശത്തിലെ എല്ലാ പറവകള് ‍ ക്കും ഭൂമിയില് ‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള് ‍ ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന് ‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു ; അങ്ങനെ സംഭവിച്ചു .

(src)="b.GEN.1.31.1"> 하나님이 그 지으신 모든 것을 보시니 보시기에 심히 좋았더라 저녁이 되며 아침이 되니 이는 여섯째 날이니라
(trg)="b.GEN.1.31.1"> താന് ‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി , അതു എത്രയും നല്ലതു എന്നു കണ്ടു . സന്ധ്യയായി ഉഷസ്സുമായി , ആറാം ദിവസം .

(src)="b.GEN.2.1.1"> 천지와 만물이 다 이루니라
(trg)="b.GEN.2.1.1"> ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു .

(src)="b.GEN.2.2.1"> 하나님의 지으시던 일이 일곱째 날이 이를 때에 마치니 그 지으시던 일이 다하므로 일곱째 날에 안식하시니라
(trg)="b.GEN.2.2.1"> താന് ‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര് ‍ ത്തശേഷം താന് ‍ ചെയ്ത സകലപ്രവൃത്തിയില് ‍ നിന്നും ഏഴാം ദിവസം നിവൃത്തനായി

(src)="b.GEN.2.3.1"> 하나님이 일곱째 날을 복 주사 거룩하게 하셨으니 이는 하나님이 그 창조하시며 만드시던 모든 일을 마치시고 이 날에 안식하셨음이더라
(trg)="b.GEN.2.3.1"> താന് ‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില് ‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു .

(src)="b.GEN.2.4.1"> 여호와 하나님이 천지를 창조하신 때에 천지의 창조된 대략이 이러하니라
(trg)="b.GEN.2.4.1"> യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ‍ ഉണ്ടായിരുന്നില്ല ; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല .

(src)="b.GEN.2.5.1"> 여호와 하나님이 땅에 비를 내리지 아니하셨고 경작할 사람도 없었으므로 들에는 초목이 아직 없었고 밭에는 채소가 나지 아니 하였으며
(trg)="b.GEN.2.5.1"> യഹോവയായ ദൈവം ഭൂമിയില് ‍ മഴ പെയ്യിച്ചിരുന്നില്ല ; നിലത്തു വേല ചെയ് ‍ വാന് ‍ മനുഷ്യനും ഉണ്ടായിരുന്നില്ല .

(src)="b.GEN.2.6.1"> 안개만 땅에서 올라와 온 지면을 적셨더라
(trg)="b.GEN.2.6.1"> ഭൂമിയില് ‍ നിന്നു മഞ്ഞു പൊങ്ങി , നിലം ഒക്കെയും നനെച്ചുവന്നു .

(src)="b.GEN.2.7.1"> 여호와 하나님이 흙으로 사람을 지으시고 생기를 그 코에 불어 넣으시니 사람이 생령이 된지라
(trg)="b.GEN.2.7.1"> യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര് ‍ മ്മിച്ചിട്ടു അവന്റെ മൂക്കില് ‍ ജീവശ്വാസം ഊതി , മനുഷ്യന് ‍ ജീവനുള്ള ദേഹിയായി തീര് ‍ ന്നു .

(src)="b.GEN.2.8.1"> 여호와 하나님이 동방의 에덴에 동산을 창설하시고 그 지으신 사람을 거기 두시고
(trg)="b.GEN.2.8.1"> അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ‍ ഒരു തോട്ടം ഉണ്ടാക്കി , താന് ‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി .

(src)="b.GEN.2.9.1"> 여호와 하나님이 그 땅에서 보기에 아름답고 먹기에 좋은 나무가 나게 하시니 동산 가운데에는 생명나무와 선악을 알게하는 나무도 있더라
(trg)="b.GEN.2.9.1"> കാണ്മാന് ‍ ഭംഗിയുള്ളതും തിന്മാന് ‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു .

(src)="b.GEN.2.10.1"> 강이 에덴에서 발원하여 동산을 적시고 거기서부터 갈라져 네 근원이 되었으니
(trg)="b.GEN.2.10.1"> തോട്ടം നനെപ്പാന് ‍ ഒരു നദി ഏദെനില് ‍ നിന്നു പുറപ്പെട്ടു ; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു .

(src)="b.GEN.2.11.1"> 첫째의 이름은 비손이라 금이 있는 하윌라 온 땅에 둘렸으며
(trg)="b.GEN.2.11.1"> ഒന്നാമത്തേതിന്നു പീശോന് ‍ എന്നു പേര് ‍ ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു ; അവിടെ പൊന്നുണ്ടു .

(src)="b.GEN.2.12.1"> 그 땅의 금은 정금이요 그곳에는 베델리엄과 호마노도 있으며
(trg)="b.GEN.2.12.1"> ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു ; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു .

(src)="b.GEN.2.13.1"> 둘째 강의 이름은 기혼이라 구스 온 땅에 둘렸고
(trg)="b.GEN.2.13.1"> രണ്ടാം നദിക്കു ഗീഹോന് ‍ എന്നു പേര് ‍ ; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു .

(src)="b.GEN.2.14.1"> 세째 강의 이름은 힛데겔이라 앗수르 동편으로 흐르며 네째 강은 유브라데더라
(trg)="b.GEN.2.14.1"> മൂന്നാം നദിക്കു ഹിദ്ദേക്കെല് ‍ എന്നു പേര് ‍ ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു ; നാലാം നദി ഫ്രാത്ത് ആകുന്നു .

(src)="b.GEN.2.15.1"> 여호와 하나님이 그 사람을 이끌어 에덴 동산에 두사 그것을 다스리며 지키게 하시고
(trg)="b.GEN.2.15.1"> യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് ‍ തോട്ടത്തില് ‍ വേല ചെയ് ‍ വാനും അതിനെ കാപ്പാനും അവിടെ ആക്കി .

(src)="b.GEN.2.16.1"> 여호와 하나님이 그 사람에게 명하여 가라사대 동산 각종 나무의 실과는 네가 임의로 먹되
(trg)="b.GEN.2.16.1"> യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല് ‍ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം .

(src)="b.GEN.2.17.1"> 선악을 알게하는 나무의 실과는 먹지 말라 네가 먹는 날에는 정녕 죽으리라 하시니라
(trg)="b.GEN.2.17.1"> എന്നാല് ‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ‍ ഫലം തിന്നരുതു ; തിന്നുന്ന നാളില് ‍ നീ മരിക്കും .

(src)="b.GEN.2.18.1"> 여호와 하나님이 가라사대 사람의 독처하는 것이 좋지 못하니 내가 그를 위하여 돕는 배필을 지으리라 하시니라
(trg)="b.GEN.2.18.1"> അനന്തരം യഹോവയായ ദൈവംമനുഷ്യന് ‍ ഏകനായിരിക്കുന്നതു നന്നല്ല ; ഞാന് ‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു .

(src)="b.GEN.2.19.1"> 여호와 하나님이 흙으로 각종 들짐승과 공중의 각종 새를 지으시고 아담이 어떻게 이름을 짓나 보시려고 그것들을 그에게로 이끌어 이르시니 아담이 각 생물을 일컫는 바가 곧 그 이름이라
(trg)="b.GEN.2.19.1"> യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര് ‍ മ്മിച്ചിട്ടു മനുഷ്യന് ‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന് ‍ അവന്റെ മുമ്പില് ‍ വരുത്തി ; സകല ജീവജന്തുക്കള് ‍ ക്കും മനുഷ്യന് ‍ ഇട്ടതു അവേക്കു പേരായി ;

(src)="b.GEN.2.20.1"> 아담이 모든 육축과 공중의 새와 들의 모든 짐승에게 이름을 주니라 아담이 돕는 배필이 없으므로
(trg)="b.GEN.2.20.1"> മനുഷ്യന് ‍ എല്ലാ കന്നുകാലികള് ‍ ക്കും ആകാശത്തിലെ പറവകള് ‍ ക്കും എല്ലാ കാട്ടുമൃഗങ്ങള് ‍ ക്കും പേരിട്ടു ; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല .

(src)="b.GEN.2.21.1"> 여호와 하나님이 아담을 깊이 잠들게 하시니 잠들매 그가 그 갈빗대 하나를 취하고 살로 대신 채우시고
(trg)="b.GEN.2.21.1"> ആകയാല് ‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി ; അവന് ‍ ഉറങ്ങിയപ്പോള് ‍ അവന്റെ വാരിയെല്ലുകളില് ‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു .

(src)="b.GEN.2.22.1"> 여호와 하나님이 아담에게서 취하신 그 갈빗대로 여자를 만드시고 그를 아담에게로 이끌어 오시니
(trg)="b.GEN.2.22.1"> യഹോവയായ ദൈവം മനുഷ്യനില് ‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി , അവളെ മനുഷ്യന്റെ അടുക്കല് ‍ കൊണ്ടുവന്നു .

(src)="b.GEN.2.23.1"> 아담이 가로되 이는 내 뼈 중의 뼈요 살 중의 살이라 이것을 남자에게서 취하였은즉 여자라 칭하리라 하니라
(trg)="b.GEN.2.23.1"> അപ്പോള് ‍ മനുഷ്യന് ‍ ; ഇതു ഇപ്പോള് ‍ എന്റെ അസ്ഥിയില് ‍ നിന്നു അസ്ഥിയും എന്റെ മാംസത്തില് ‍ നിന്നു മാംസവും ആകുന്നു . ഇവളെ നരനില് ‍ നിന്നു എടുത്തിരിക്കയാല് ‍ ഇവള് ‍ ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു .

(src)="b.GEN.2.24.1"> 이러므로 남자가 부모를 떠나 그 아내와 연합하여 둘이 한 몸을 이룰지로다
(trg)="b.GEN.2.24.1"> അതുകൊണ്ടു പുരുഷന് ‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും ; അവര് ‍ ഏക ദേഹമായി തീരും .

(src)="b.GEN.2.25.1"> 아담과 그 아내 두 사람이 벌거벗었으나 부끄러워 아니하니라
(trg)="b.GEN.2.25.1"> മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു ; അവര് ‍ ക്കും നാണം തോന്നിയില്ലതാനും .

(src)="b.GEN.3.1.1"> 여호와 하나님의 지으신 들짐승 중에 뱀이 가장 간교하더라 뱀이 여자에게 물어 가로되 하나님이 참으로 너희더러 동산 모든 나무의 실과를 먹지 말라 하시더냐
(trg)="b.GEN.3.1.1"> യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു . അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള് ‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു .

(src)="b.GEN.3.2.1"> 여자가 뱀에게 말하되 동산 나무의 실과를 우리가 먹을 수 있으나
(trg)="b.GEN.3.2.1"> സ്ത്രീ പാമ്പിനോടുതോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള് ‍ ക്കു തിന്നാം ;

(src)="b.GEN.3.3.1"> 동산 중앙에 있는 나무의 실과는 하나님의 말씀에 너희는 먹지도 말고 만지지도 말라 너희가 죽을까 하노라 하셨느니라
(trg)="b.GEN.3.3.1"> എന്നാല് ‍ നിങ്ങള് ‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു , തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു .

(src)="b.GEN.3.4.1"> 뱀이 여자에게 이르되 너희가 결코 죽지 아니하리라
(trg)="b.GEN.3.4.1"> പാമ്പു സ്ത്രീയോടുനിങ്ങള് ‍ മരിക്കയില്ല നിശ്ചയം ;

(src)="b.GEN.3.5.1"> 너희가 그것을 먹는 날에는 너희 눈이 밝아 하나님과 같이 되어 선악을 알 줄을 하나님이 아심이니라
(trg)="b.GEN.3.5.1"> അതു തിന്നുന്ന നാളില് ‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള് ‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു .

(src)="b.GEN.3.6.1"> 여자가 그 나무를 본즉 먹음직도 하고 보암직도 하고 지혜롭게 할 만큼 탐스럽기도 한 나무인지라 여자가 그 실과를 따먹고 자기와 함께한 남편에게도 주매 그도 먹은지라
(trg)="b.GEN.3.6.1"> ആ വൃക്ഷഫലം തിന്മാന് ‍ നല്ലതും കാണ്മാന് ‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന് ‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര് ‍ ത്താവിന്നും കൊടുത്തു ; അവന്നും തിന്നു .

(src)="b.GEN.3.7.1"> 이에 그들의 눈이 밝아 자기들의 몸이 벗은 줄을 알고 무화과 나무 잎을 엮어 치마를 하였더라
(trg)="b.GEN.3.7.1"> ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള് ‍ നഗ്നരെന്നു അറിഞ്ഞു , അത്തിയില കൂട്ടിത്തുന്നി തങ്ങള് ‍ ക്കു അരയാട ഉണ്ടാക്കി .

(src)="b.GEN.3.8.1"> 그들이 날이 서늘할 때에 동산에 거니시는 여호와 하나님의 음성을 듣고 아담과 그 아내가 여호와 하나님의 낯을 피하여 동산 나무 사이에 숨은지라
(trg)="b.GEN.3.8.1"> വെയിലാറിയപ്പോള് ‍ യഹോവയായ ദൈവം തോട്ടത്തില് ‍ നടക്കുന്ന ഒച്ച അവര് ‍ കേട്ടു ; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന് ‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില് ‍ ഒളിച്ചു .

(src)="b.GEN.3.9.1"> 여호와 하나님이 아담을 부르시며 그에게 이르시되 네가 어디 있느냐
(trg)="b.GEN.3.9.1"> യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുനീ എവിടെ എന്നു ചോദിച്ചു .

(src)="b.GEN.3.10.1"> 가로되 내가 동산에서 하나님의 소리를 듣고 내가 벗었으므로 두려워하여 숨었나이다
(trg)="b.GEN.3.10.1"> തോട്ടത്തില് ‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന് ‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന് ‍ പറഞ്ഞു .

(src)="b.GEN.3.11.1"> 가라사대 누가 너의 벗었음을 네게 고하였느냐 내가 너더러 먹지말라 명한 그 나무 실과를 네가 먹었느냐
(trg)="b.GEN.3.11.1"> നീ നഗ്നനെന്നു നിന്നോടു ആര് ‍ പറഞ്ഞു ? തിന്നരുതെന്നു ഞാന് ‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന് ‍ ചോദിച്ചു .

(src)="b.GEN.3.12.1"> 아담이 가로되 하나님이 주셔서 나와 함께하게 하신 여자 그가 그 나무 실과를 내게 주므로 내가 먹었나이다
(trg)="b.GEN.3.12.1"> അതിന്നു മനുഷ്യന് ‍ എന്നോടു കൂടെ ഇരിപ്പാന് ‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ; ഞാന് ‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു .

(src)="b.GEN.3.13.1"> 여호와 하나님이 여자에게 이르시되 네가 어찌하여 이렇게 하였느냐 여자가 가로되 뱀이 나를 꾀므로 내가 먹었나이다
(trg)="b.GEN.3.13.1"> യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു , ഞാന് ‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു .

(src)="b.GEN.3.14.1"> 여호와 하나님이 뱀에게 이르시되 네가 이렇게 하였으니 네가 모든 육축과 들의 모든 짐승보다 더욱 저주를 받아 배로 다니고 종신토록 흙을 먹을지니라
(trg)="b.GEN.3.14.1"> യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു ; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും .

(src)="b.GEN.3.15.1"> 내가 너로 여자와 원수가 되게 하고 너의 후손도 여자의 후손과 원수가 되게 하리니 여자의 후손은 네 머리를 상하게 할것이요 너는 그의 발꿈치를 상하게 할 것이니라 하시고
(trg)="b.GEN.3.15.1"> ഞാന് ‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില് ‍ ശത്രുത്വം ഉണ്ടാക്കും . അവന് ‍ നിന്റെ തല തകര് ‍ ക്കും ; നീ അവന്റെ കുതികാല് ‍ തകര് ‍ ക്കും .

(src)="b.GEN.3.16.1"> 또 여자에게 이르시되 내가 네게 잉태하는 고통을 크게 더하리니 네가 수고하고 자식을 낳을 것이며 너는 남편을 사모하고 남편은 너를 다스릴 것이니라 하시고
(trg)="b.GEN.3.16.1"> സ്ത്രീയോടു കല്പിച്ചതുഞാന് ‍ നിനക്കു കഷ്ടവും ഗര് ‍ ഭധാരണവും ഏറ്റവും വര് ‍ ദ്ധിപ്പിക്കും ; നീ വേദനയോടെ മക്കളെ പ്രസവിക്കും ; നിന്റെ ആഗ്രഹം നിന്റെ ഭര് ‍ ത്താവിനോടു ആകും ; അവന് ‍ നിന്നെ ഭരിക്കും .

(src)="b.GEN.3.17.1"> 아담에게 이르시되 네가 네 아내의 말을 듣고 내가 너더러 먹지말라 한 나무 실과를 먹었은즉 땅은 너로 인하여 저주를 받고 너는 종신토록 수고하여야 그 소산을 먹으리라
(trg)="b.GEN.3.17.1"> മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന് ‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു ; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില് ‍ നിന്നു അഹോവൃത്തി കഴിക്കും .

(src)="b.GEN.3.18.1"> 땅이 네게 가시덤불과 엉겅퀴를 낼 것이라 너의 먹을 것은 밭의 채소인즉
(trg)="b.GEN.3.18.1"> മുള്ളും പറക്കാരയും നിനക്കു അതില് ‍ നിന്നു മുളെക്കും ; വയലിലെ സസ്യം നിനക്കു ആഹാരമാകും .

(src)="b.GEN.3.19.1"> 네가 얼굴에 땀이 흘러야 식물을 먹고 필경은 흙으로 돌아 가리니 그 속에서 네가 취함을 입었음이라 너는 흙이니 흙으로 돌아갈 것이니라 하시니라
(trg)="b.GEN.3.19.1"> നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു ; അതില് ‍ തിരികെ ചേരുവോളം മുഖത്തെ വിയര് ‍ പ്പോടെ നീ ഉപജീവനം കഴിക്കും ; നീ പൊടിയാകുന്നു , പൊടിയില് ‍ തിരികെ ചേരും .

(src)="b.GEN.3.20.1"> 아담이 그 아내를 하와라 이름하였으니 그는 모든 산 자의 어미가 됨이더라
(trg)="b.GEN.3.20.1"> മനുഷ്യന് ‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു ; അവള് ‍ ജീവനുള്ളവര് ‍ ക്കെല്ലാം മാതാവല്ലോ .

(src)="b.GEN.3.21.1"> 여호와 하나님이 아담과 그 아내를 위하여 가죽옷을 지어 입히시니라
(trg)="b.GEN.3.21.1"> യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല് ‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു .

(src)="b.GEN.3.22.1"> 여호와 하나님이 가라사대 보라 이 사람이 선악을 아는 일에 우리 중 하나같이 되었으니 그가 그 손을 들어 생명나무 실과도 따 먹고 영생할까 하노라 하시고
(trg)="b.GEN.3.22.1"> യഹോവയായ ദൈവംമനുഷ്യന് ‍ നന്മതിന്മകളെ അറിവാന് ‍ തക്കവണ്ണം നമ്മില് ‍ ഒരുത്തനെപ്പോലെ ആയിത്തീര് ‍ ന്നിരിക്കുന്നു ; ഇപ്പോള് ‍ അവന് ‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന് ‍ സംഗതിവരരുതു എന്നു കല്പിച്ചു .

(src)="b.GEN.3.23.1"> 여호와 하나님이 에덴 동산에서 그 사람을 내어 보내어 그의 근본된 토지를 갈게 하시니라
(trg)="b.GEN.3.23.1"> അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന് ‍ തോട്ടത്തില് ‍ നിന്നു പുറത്താക്കി .

(src)="b.GEN.3.24.1"> 이같이 하나님이 그 사람을 쫓아 내시고 에덴 동산 동편에 그룹들과 두루 도는 화염검을 두어 생명나무의 길을 지키게 하시니라
(trg)="b.GEN.3.24.1"> ഇങ്ങനെ അവന് ‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു ; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന് ‍ അവന് ‍ ഏദെന് ‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര് ‍ ത്തി .

(src)="b.GEN.4.1.1"> 아담이 그 아내 하와와 동침하매 하와가 잉태하여 가인을 낳고 이르되 내가 여호와로 말미암아 득남하였다 하니라
(trg)="b.GEN.4.1.1"> അനന്തരം മനുഷ്യന് ‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല് ‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു .

(src)="b.GEN.4.2.1"> 그가 또 가인의 아우 아벨을 낳았는데 아벨은 양 치는 자이었고 가인은 농사하는 자이었더라
(trg)="b.GEN.4.2.1"> പിന്നെ അവള് ‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു . ഹാബെല് ‍ ആട്ടിടയനും കയീന് ‍ കൃഷിക്കാരനും ആയിത്തീര് ‍ ന്നു .

(src)="b.GEN.4.3.1"> 세월이 지난 후에 가인은 땅의 소산으로 제물을 삼아 여호와께 드렸고
(trg)="b.GEN.4.3.1"> കുറെക്കാലം കഴിഞ്ഞിട്ടു കയീന് ‍ നിലത്തെ അനുഭവത്തില് ‍ നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു .

(src)="b.GEN.4.4.1"> 아벨은 자기도 양의 첫 새끼와 그 기름으로 드렸더니 여호와께서 아벨과 그 제물은 열납하셨으나
(trg)="b.GEN.4.4.1"> ഹാബെലും ആട്ടിന് ‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില് ‍ നിന്നു , അവയുടെ മേദസ്സില് ‍ നിന്നു തന്നേ , ഒരു വഴിപാടു കൊണ്ടുവന്നു . യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു .

(src)="b.GEN.4.5.1"> 가인과 그 제물은 열납하지 아니하신지라 가인이 심히 분하여 안색이 변하니
(trg)="b.GEN.4.5.1"> കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല . കയീന്നു ഏറ്റവും കോപമുണ്ടായി , അവന്റെ മുഖം വാടി .

(src)="b.GEN.4.6.1"> 여호와께서 가인에게 이르시되 네가 분하여 함은 어찜이며 안색이 변함은 어찜이뇨
(trg)="b.GEN.4.6.1"> എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു ? നിന്റെ മുഖം വാടുന്നതും എന്തു ?

(src)="b.GEN.4.7.1"> 네가 선을 행하면 어찌 낯을 들지 못하겠느냐 선을 행치 아니하면 죄가 문에 엎드리느니라 죄의 소원은 네게 있으나 너는 죄를 다스릴지니라
(trg)="b.GEN.4.7.1"> നീ നന്മചെയ്യുന്നു എങ്കില് ‍ പ്രസാദമുണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില് ‍ ക്കല് ‍ കിടക്കുന്നു ; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു ; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു .

(src)="b.GEN.4.8.1"> 가인이 그 아우 아벨에게 고하니라 그후 그들이 들에 있을 때에 가인이 그 아우 아벨을 쳐죽이니라
(trg)="b.GEN.4.8.1"> എന്നാറെ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു ( നാം വയലിലേക്കു പോക എന്നു ) പറഞ്ഞു . അവര് ‍ വയലില് ‍ ഇരിക്കുമ്പോള് ‍ കയീന് ‍ തന്റെ അനുജനായ ഹാബെലിനോടു കയര് ‍ ത്തു അവനെ കൊന്നു .

(src)="b.GEN.4.9.1"> 여호와께서 가인에게 이르시되 네 아우 아벨이 어디 있느냐 그가 가로되 내가 알지 못하나이다 내가 내 아우를 지키는 자이니까
(trg)="b.GEN.4.9.1"> പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല് ‍ എവിടെ എന്നു ചോദിച്ചതിന്നുഞാന് ‍ അറിയുന്നില്ല ; ഞാന് ‍ എന്റെ അനുജന്റെ കാവല് ‍ ക്കാരനോ എന്നു അവന് ‍ പറഞ്ഞു .

(src)="b.GEN.4.10.1"> 가라사대 네가 무엇을 하였느냐 네 아우의 핏소리가 땅에서부터 내게 호소하느니라
(trg)="b.GEN.4.10.1"> അതിന്നു അവന് ‍ അരുളിച്ചെയ്തതു . നീ എന്തു ചെയ്തു ? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില് ‍ നിന്നു എന്നോടു നിലവിളിക്കുന്നു .

(src)="b.GEN.4.11.1"> 땅이 그 입을 벌려 네 손에서부터 네 아우의 피를 받았은즉 네가 땅에서 저주를 받으리니
(trg)="b.GEN.4.11.1"> ഇപ്പോള് ‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില് ‍ നിന്നു ഏറ്റുകൊള് ‍ വാന് ‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം .

(src)="b.GEN.4.12.1"> 네가 밭 갈아도 땅이 다시는 그 효력을 네게 주지 아니할 것이요 너는 땅에서 피하며 유리하는 자가 되리라
(trg)="b.GEN.4.12.1"> നീ കൃഷി ചെയ്യുമ്പോള് ‍ നിലം ഇനിമേലാല് ‍ തന്റെ വീര്യം നിനക്കു തരികയില്ല ; നീ ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും .

(src)="b.GEN.4.13.1"> 가인이 여호와께 고하되 내 죄벌이 너무 중하여 견딜 수 없나이다
(trg)="b.GEN.4.13.1"> കയീന് ‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന് ‍ കഴിയുന്നതിനെക്കാള് ‍ വലിയതാകുന്നു .

(src)="b.GEN.4.14.1"> 주께서 오늘 이 지면에서 나를 쫓아 내시온즉 내가 주의 낯을 뵈옵지 못하리니 내가 땅에서 피하며 유리하는 자가 될지라 무릇 나를 만나는 자가 나를 죽이겠나이다
(trg)="b.GEN.4.14.1"> ഇതാ , നീ ഇന്നു എന്നെ ആട്ടിക്കളയുന്നു ; ഞാന് ‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില് ‍ ഉഴന്നലയുന്നവന് ‍ ആകും ; ആരെങ്കിലും എന്നെ കണ്ടാല് ‍ , എന്നെ കൊല്ലും എന്നു പറഞ്ഞു .

(src)="b.GEN.4.15.1"> 여호와께서 그에게 이르시되 그렇지 않다 가인을 죽이는 자는 벌을 칠배나 받으리라 하시고 가인에게 표를 주사 만나는 누구에게든지 죽임을 면케 하시니라
(trg)="b.GEN.4.15.1"> യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല് ‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു ; കയീനെ കാണുന്നവര് ‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു .

(src)="b.GEN.4.16.1"> 가인이 여호와의 앞을 떠나 나가 에덴 동편 놋 땅에 거하였더니
(trg)="b.GEN.4.16.1"> അങ്ങനെ കയീന് ‍ യഹോവയുടെ സന്നിധിയില് ‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര് ‍ ത്തു .

(src)="b.GEN.4.17.1"> 아내와 동침하니 그가 잉태하여 에녹을 낳은지라 가인이 성을 쌓고 그 아들의 이름으로 성을 이름하여 에녹이라 하였더라
(trg)="b.GEN.4.17.1"> കയീന് ‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു ; അവള് ‍ ഗര് ‍ ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു . അവന് ‍ ഒരു പട്ടണം പണിതു , ഹാനോക് ‍ എന്നു തന്റെ മകന്റെ പേരിട്ടു .

(src)="b.GEN.4.18.1"> 에녹이 이랏을 낳았고 이랏은 므후야엘을 낳았고 므후야엘은 므드사엘을 낳았고 므드사엘은 라멕을 낳았더라
(trg)="b.GEN.4.18.1"> ഹാനോക്കിന്നു ഈരാദ് ജനിച്ചു ; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു ; മെഹൂയയേല് ‍ മെഥൂശയേലിനെ ജനിപ്പിച്ചു ; മെഥൂശയേല് ‍ ലാമെക്കിനെ ജനിപ്പിച്ചു .

(src)="b.GEN.4.19.1"> 라멕이 두 아내를 취하였으니 하나의 이름은 아다요 하나의 이름은 씰라며
(trg)="b.GEN.4.19.1"> ലാമെക് ‍ രണ്ടു ഭാര്യമാരെ എടുത്തു ; ഒരുത്തിക്കു ആദാ എന്നും മറ്റവള് ‍ ക്കു സില്ലാ എന്നും പേര് ‍ .

(src)="b.GEN.4.20.1"> 아다는 야발을 낳았으니 그는 장막에 거하여 육축 치는 자의 조상이 되었고
(trg)="b.GEN.4.20.1"> ആദാ യാബാലിനെ പ്രസവിച്ചു ; അവന് ‍ കൂടാരവാസികള് ‍ ക്കും പശുപാലകന്മാര് ‍ ക്കും പിതാവായ്തീര് ‍ ന്നു .